WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

ചൊവ്വാഴ്ച, ജൂൺ 28, 2011

ഭൂചലനം ജനങ്ങ ള്‍ പരിഭ്രാന്തിയി (posted-muhammed chittangadan)

ഭൂചലനം ജനങ്ങള്‍ പരിഭ്രാന്തിയി
എടപ്പറമ്പ്; കഴിഞ്ഞ രണ്ടു ദിവസമയി ഒഴുകൂരിലും പരിസര പ്രദേശത്തുമായി
ഉണ്ടായിക്കൊണ്ടിരിക്കുന്ന നേരിയ ഭൂചലനം ജനങ്ങളെ ഭീതിയിലാഴ്ത്തി.ഇപ്പൊള്‍ എല്ലയിടത്തും ജനങ്ങളുടെ സംസാര വിഷയം ഭൂചലനത്തെക്കുറിച്ചു മത്രമാണു.ചിലരുടെ വിവരണം കേട്ടാല്‍ അവരുടെ അനുഭവം നമുക്ക് വിശ്വസിക്കാന്‍ പ്രയാസം തൊന്നുന്നു.ഏതായാലും എല്ലാവരുടെയും മുഖത്ത് ഒരു ചെറിയ ഭയം നിഴലിച്ചിരുന്നു.ചില സ്ത്രീകള്‍ പേടി കാരണം ഭര്‍ത്തവിന്റെ വീട്ടില്‍ നിന്നും ദൂരെയുള്ള സ്വന്തം വീട്ടിലെക്കു പൊകാന്‍ ശ്രമിച്ചതും എടപ്പറമ്പില്‍ ചര്‍ച്ചാവിഷയമായി.പലരും ഭൂചലനത്തിന്റേ കരണത്തെക്കുറിച്ചു പലതും പറയുന്നുണ്ടെങ്കിലും ദൈവം നമുക്ക് നല്‍കുന്ന ഒരു മുന്നറിയിപ്പായി ഇതിനെ കണാന്‍ പലരും തയ്യാറാവുന്നില്ല.

.
Read more

എടപ്പറബില്‍ നേരിയ ഭൂചലനം

എടപ്പറബില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു:
മിനിയാന്ന് രവിലെ 4.45നും
ഇന്നലെ രത്രി 10.45നും 2.00ക്കുമാണു ഭൂചലനം അനുഭവപ്പെട്ടത് ,
മഹല്ല് കാസിക്കും ചലനം അനുഭവപ്പെട്ടു
എന്നല്‍ അതിക പെരും ഉറക്കത്തിലായതിനാല്‍ അറിഞ്ഞില്ല
കാലാവസ്ഥയിലുള്ള ചെറിയ മാറ്റമാണ് ഇതിനു കാരണമെന്നു അനുമാനിക്കുന്നു
ഇനിയും ഇത്തരത്തില്‍ ചലനങ്ങള്‍ ഉണ്ടാകാന്‍ സാദ്യത ഉള്ളതിനാല്‍
ജനങ്ങള്‍ ജാഗ്രത പാലിക്കുക.
Read more

ബുധനാഴ്‌ച, ജൂൺ 22, 2011

കേന്ദ്ര ഗവണ്മെന്റ് ജീവനക്കാരനാകാം സ്റ്റാഫ്‌ സെലക്ഷന്‍ കമ്മിഷനിലൂടെ (posted by muhammed chittangadan)

Read more

ജില്ലയില്‍ മെഡിക്കല്‍ കോളജിന് ആവശ്യം ശക്തം(posted by muhammed chittangadan)

ജില്ലയില്‍ മെഡിക്കല്‍ കോളജിന് ആവശ്യം ശക്തം
മഞ്ചേരി: സ്ഥലവും സൗകര്യങ്ങളും  അത്യാവശ്യത്തിനുള്ള മഞ്ചേരി ജനറല്‍ ആശുപത്രിയെ മെഡിക്കല്‍കോളജായി ഉയര്‍ത്തണമെന്ന ആവശ്യം ശക്തമായി. സംസ്ഥാനത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ല പൊതുമേഖലയിലെ ചികിത്സാ സൗകര്യങ്ങളുടെ കാര്യത്തില്‍ വളരെ പിന്നിലാണ്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയെ ആശ്രയിക്കുന്നവരില്‍ മുന്‍പന്തിയിലും മലപ്പുറം ജില്ലക്കാരാണ്.

മഞ്ചേരി ജനറല്‍ ആശുപത്രിയാണ് സര്‍ക്കാര്‍ സ്ഥാപനമായി ജില്ലയുടെ ആതുരാലയം. പത്ത് കോടി രൂപ ചെലവില്‍ ഇതിനു സമീപം പണിതീര്‍ത്ത മാതൃശിശു ആശുപത്രി, 18 കോടി ചെലവഴിച്ച് ജില്ലാ പഞ്ചായത്ത് പൂര്‍ത്തിയാക്കിയ പുതിയ അഞ്ചുനില ബ്ലോക്ക് എന്നിവ കെട്ടിട സമുച്ചയങ്ങളുടെ പോരായ്മ തീര്‍ക്കും. ചെരണിയില്‍ മാത്രം ജില്ലാ ടി.ബി സെന്ററിന്റെ 5.2 ഏക്കര്‍ ഭൂമിയുണ്ട്. ഇവിടെ ഓഫിസ് കെട്ടിടങ്ങള്‍ കഴിഞ്ഞാല്‍ നാലേക്കറിലേറെ ഒഴിഞ്ഞുകിടക്കുന്നു.

 ജില്ലക്കൊരു സര്‍ക്കാര്‍ മെഡിക്കല്‍കോളജ് എന്ന ആവശ്യത്തിന് ജില്ലയിലെ എം.എല്‍.എമാരുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ രാഷ്ട്രീയ കക്ഷികളുടെയും പിന്തുണയുണ്ട്. പരിമിതികളില്‍ വീര്‍പ്പുമുട്ടുന്ന ജനറല്‍ ആശുപത്രിയില്‍ ലഭ്യമല്ലാത്ത സ്‌പെഷാലിറ്റി വിഭാഗങ്ങളുടെ സേവനങ്ങള്‍ക്ക് രോഗികളെ  കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയാണ്. അടുത്ത കാലത്തായി നിലവിലുള്ള സൗകര്യങ്ങളും ഉപയോഗപ്പെടുത്താനാവാത്ത സ്ഥിതിയാണ്.

പ്രതിരോധ കുത്തിവെപ്പുകളിലൂടെ പൂര്‍ണമായി നിയന്ത്രിച്ചു എന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുന്ന ഡിഫ്തീരിയ, ടെറ്റനസ്, വില്ലന്‍ചുമ എന്നിവ സംസ്ഥാനത്ത് ഏറ്റവുംകൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ജില്ല പ്രതിരോധ കുത്തിവെപ്പിന്റെ കാര്യത്തില്‍ ഏറെ പിറകിലാണ്.

നിലവിലുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താവുന്ന രോഗികളുടെ ഇരട്ടിയിലേറെയാണ് ആശുപത്രിയിലെത്തുന്നത്. ഡോക്ടര്‍മാരുടെ തസ്തിക പേരിനുകൂട്ടിയാല്‍ പരിഹരിക്കാവുന്നതല്ല ഈ പ്രശ്‌നങ്ങള്‍.

പി.എച്ച്.സി മുതല്‍ ജനറല്‍ ആശുപത്രി വരെ 120 ആരോഗ്യ കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. സംസ്ഥാനത്തെ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രികളില്‍ എണ്ണാവുന്നവയും ജില്ലയിലുണ്ട്. എന്നാല്‍, ജീവിതശൈലീ രോഗങ്ങളിലെന്നപോലെ സാംക്രമിക രോഗങ്ങള്‍, കാന്‍സര്‍, വിദഗ്ധ ചികിത്സയും മേല്‍നോട്ടവും ആവശ്യമുള്ള രോഗങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ ജില്ല മുമ്പിലാണ്. സര്‍ക്കാര്‍ മേഖലയില്‍ ഒരു മെഡിക്കല്‍ കോളജ് വന്നിട്ട് പതിറ്റാണ്ടുകളായി. ജില്ല ഉയര്‍ത്തുന്ന ആവശ്യം ന്യായമാണെന്ന് സംസ്ഥാന സര്‍ക്കാറിനും ബോധ്യമുണ്ടെങ്കിലും ജനകീയ മുന്നേറ്റം ഈ മേഖലയില്‍ ആവശ്യമാണ്.
Read more

തിങ്കളാഴ്‌ച, ജൂൺ 20, 2011

അതിവേഗത്തിന്റെ 30 നാള്‍ [posted by anwar sadath]

അതിവേഗത്തിന്റെ 30 നാള്‍
ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി കേവലം ഒരു മാസം പിന്നിടുമ്പോഴേക്കും അതിവേഗ പ്രവര്‍ത്തനങ്ങളുടെ ഫലങ്ങള്‍ ജനങ്ങളിലെത്തി തുടങ്ങി.
എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാരം
എന്‍ഡോസള്‍ഫാന്‍ ദുരിതത്തിനിടയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപ വീതം അടിയന്തരസഹായം. ഈ ദുരന്തത്തില്‍ 2008 വരെ 486 പേരാണു മരിച്ചത്. മുന്‍ സര്‍ക്കാര്‍ 178 പേര്‍ക്കു മാത്രമാണ് സഹായം നല്‍കിയത്. ബാക്കിയുള്ളവര്‍ക്കും ഒരു ലക്ഷം രൂപ വീതം നല്‍കും. 2008നു ശേഷം മരിച്ചവരുടെയും കണക്കെടുക്കും. അവശത അനുഭവിക്കുന്നവരെ പരിശോധിക്കാന്‍ വിദഗ്ധ ഡോക്ടര്‍മാരുടെ പാനല്‍ രൂപീകരിക്കും. അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് എന്‍ഡോസള്‍ഫാന്‍ കൊണ്ടുവരുന്നതു തടയാന്‍ ചെക്കുപോസ്റ്റുകളില്‍ കര്‍ശന പരിശോധന.
മൂലമ്പള്ളി പാക്കേജ്
വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന് മൂലമ്പള്ളിയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ മൂന്നര വര്‍ഷം നീണ്ട പുനരധിവാസ പ്രശ്നത്തിനു പരിഹാരമായി. പന്ത്രണ്ടു കുടുംബങ്ങള്‍ക്കു നിഷേധിക്കപ്പെട്ട പട്ടയം ഉടന്‍ നല്‍കും. പുനരധിവാസത്തിനു കണ്ടെത്തിയ പത്തു കേന്ദ്രങ്ങളിലേക്ക് അടിസ്ഥാന സൗകര്യങ്ങള്‍ എത്തിക്കും. വീടുവയ്ക്കുന്നതിനു മുമ്പ് നടത്തേണ്ട പൈലിംഗിന് ഒരു കുടുംബത്തിന് 75,000 രൂപ വീതം നല്‍കും. കെട്ടിടങ്ങളുടെ പണി പൂര്‍ത്തിയാകും വരെ താമസിക്കുന്നതിന് വാടകക്ക് വീടെടുക്കാന്‍ ഓരോ കുടുംബത്തിനും 5000 രൂപ വീതം നല്‍കും. 27 മാസത്തെ കുടിശികയടക്കമാണു വാടക നല്‍കുന്നത്. നഷ്ടപരിഹാര തുകക്ക് വരുമാന നികുതി ഇളവു നല്‍കും. ബാങ്ക് വായ്പക്ക് പട്ടയത്തില്‍ ഇളവു നല്‍കും. കിടപ്പാടം നഷ്ടപ്പെട്ട കുടുംബങ്ങളിലെ ഒരംഗത്തിനു വീതം വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് തൊഴില്‍ നല്‍കും. 
കുട്ടനാട് പാക്കേജ്
കുട്ടനാട് പാക്കേജ് നടപ്പാക്കാന്‍ ബജറ്റില്‍ ആവശ്യമായ തുക വകയിരുത്തും. ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കും. പാക്കേജില്‍ 3500 കോടിയുടെ പദ്ധതികളാണ് മൂന്നുവര്‍ഷംകൊണ്ടു നടപ്പാക്കുക. ഇതില്‍ 523 കോടിയുടെ പദ്ധതികള്‍ക്ക് ഇതിനകം അനുമതി ലഭിച്ചു. സംസ്ഥാനം പണം ചെലവിട്ടാല്‍ കേന്ദ്രം തിരിച്ചു നല്‍കുന്നതാണു രീതി. തണ്ണീര്‍മുക്കം ബണ്ട്, തോട്ടപ്പള്ളി സ്പില്‍വേ എന്നിവ പുനരുദ്ധരിക്കാന്‍ ചെന്നൈ എെഎെടിയുടെ റിപ്പോര്‍ട്ട് പ്രകാരം അറ്റകുറ്റപ്പണികള്‍ നടത്തും. ഇപ്പോള്‍ വാങ്ങിയ കൊയ്ത്തുയന്ത്രങ്ങള്‍ അനുയോജ്യമല്ലാത്തതിനാല്‍ അവ പാലക്കാടിനു നല്‍കി കുട്ടനാടിന് അനുയോജ്യമായ 150 കൊയ്ത്തുയന്ത്രങ്ങള്‍ വാങ്ങും. മങ്കൊമ്പ് വിത്തുഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത പ്രത്യാശ നെല്‍വിത്ത് കൂടുതല്‍ പ്രചരിപ്പിക്കും. 
കൊച്ചി മെട്രോ
കൊച്ചി മെട്രോ ചെന്നൈ മാതൃകയില്‍ നിര്‍മിക്കും. ഇതിന് സ്പെഷ്യല്‍ പര്‍പസ് വെഹിക്കിള്‍ രൂപീകരിക്കും. 15% വീതം തുക സംസ്ഥാനവും കേന്ദ്രവും വഹിക്കും. ബാക്കി തുക ബാങ്കുകളില്‍ നിന്നും ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുക്കും. പദ്ധതിക്ക് അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള നിര്‍മാണ പ്രവര്‍ത്തനം തുടങ്ങി. ജിസിഡിഎയുടെ പക്കലുള്ള മണപ്പാട്ടിപ്പറമ്പ്, കെഎസ്ആര്‍ടിസിയുടെ സ്ഥലം എന്നിവ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനു കൈമാറി. ജവഹര്‍ലാല്‍ നെഹ്റു നഗര നവീകരണ പദ്ധതി (ജെന്‍റം) യില്‍ കോര്‍പറേഷനു ലഭിച്ച 154 കോടി രൂപ ഉപയോഗിച്ച് കൊച്ചി ഷിപ്പ് യാര്‍ഡ് ഭാഗത്ത് പാലം പണിയും. ഇതിനു സ്ഥലം ഏറ്റെടുക്കാന്‍ കൊച്ചി നഗരസഭക്ക് 48 കോടി അനുവദിച്ചു. കൊച്ചി നഗരത്തില്‍ നടപ്പാക്കുന്ന കുടിവെള്ള പദ്ധതിക്ക് ജെന്‍റം പദ്ധതിയില്‍ അനുവദിച്ച 232 കോടി രൂപ പാഴാകുന്ന സാഹചര്യം ഒഴിവാക്കാന്‍ കുടിവെള്ള പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കാന്‍ 11 കോടി രൂപ കോര്‍പറേഷനും നല്‍കും. 
ചെങ്ങറ പാക്കേജ് നടപ്പാക്കും
ചെങ്ങറ സമരം അവസാനിപ്പിക്കാന്‍ മുന്‍ സര്‍ക്കാര്‍ നടപ്പാക്കിയ പാക്കേജിലെ പോരായ്മകള്‍ പരിഹരിച്ച് നടപ്പാക്കും. കാസര്‍കോഡ് പേരിയയില്‍ അവര്‍ക്ക് അനുവദിച്ച ഭൂമി വിജനമായ സ്ഥലത്താണ്. അവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. കാസര്‍കോഡ്, ഇടുക്കി, അട്ടപ്പാടി എന്നിവിടങ്ങളിലെ പുനരധിവാസ സ്ഥലങ്ങള്‍ റവന്യൂ മന്ത്രി സന്ദര്‍ശിച്ച് നടപടിയെടുക്കും. 
റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി
മെയ് 31ന് അവസാനിക്കുന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി ആറു മാസം കൂടി നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പിഎസ്സി അത് മൂന്നു മാസം എന്നാക്കി.
പുല്ലുമേട് ദുരന്തം
ശബരിമല പുല്ലുമേട് ദുരന്തത്തില്‍ മരിച്ചവരുടെയും ആശ്രിതര്‍ക്ക് പ്രഖ്യാപിച്ച അഞ്ചു ലക്ഷം രൂപ വീതമുള്ള ധനസഹായം, യഥാര്‍ത്ഥ അവകാശികളെ ഉടനേ കണ്ടെത്തി ഏല്‍പിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാകുന്നു.
കണമല ദുരന്തം
കണമലയില്‍ മരിച്ച ആന്ധ്രയില്‍ നിന്നുള്ള 11 അയ്യപ്പഭക്തരുടെ ആശ്രിതര്‍ക്ക് നാലു ലക്ഷം രൂപ വീതം ധനസഹായം സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചേര്‍ന്നു നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
പെട്രോള്‍: അധിക നികുതി ഒഴിവാക്കി
പെട്രോളിന് കൂട്ടിയ വിലയ്ക്കുള്ള വില്പന നികുതി ഉപേക്ഷിച്ചു. ഇതോടെ പെട്രോളിന് 1.22 രൂപ കുറഞ്ഞു. സംസ്ഥാനത്തിന് 131.94 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. 
മലയാളം ഒന്നാം ഭാഷ
സംസ്ഥാനത്തെ സ്കൂളുകളില്‍ മലയാളം ഒന്നാം ഭാഷയാക്കണമെന്ന തീരുമാനം ഈ വര്‍ഷം തന്നെ നടപ്പാക്കാന്‍ തീരുമാനിച്ചു. മുന്‍ സര്‍ക്കാര്‍ മലയാളം ഒന്നാം ഭാഷയാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല.
തിരിച്ചറിയല്‍ കാര്‍ഡ്
സംസ്ഥാനത്ത് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ഒരു വര്‍ഷത്തിനകം നടപ്പാക്കും. ഇതിന് 31 താത്കാലിക തസ്തികകളും ഭരണച്ചെലവിന് 140 ലക്ഷം രൂപയും അനുവദിച്ചു. കാര്‍ഡിന് ഫോട്ടോ എടുക്കാന്‍ എത്തുന്ന ബിപിഎല്‍ കുടുംബത്തിന് 150 രൂപ വീതം നല്‍കും. അക്ഷയ, കെല്‍ട്രോണ്‍, എെടിണ്ടസ്കൂള്‍ എന്നിവരാണ് പദ്ധതി നടപ്പാക്കുന്നത്. മൂന്നു വര്‍ഷംകൊണ്ട് നടപ്പാക്കേണ്ട പദ്ധതി ഒരു വര്‍ഷംകൊണ്ടു പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്നു. അതു നടന്നാല്‍ രാജ്യത്ത് എല്ലാവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍്കുന്ന ആദ്യ സംസ്ഥാനം കേരളമാകും.
അവിവാഹിതരായ ആദിവാസി 
അമ്മമാരുടെ പെന്‍ഷന്‍
അവിവാഹിതരായ ആദിവാസി അമ്മമാരുടെ പെന്‍ഷന്‍ 300ല്‍ നിന്ന് 1000 രൂപയാക്കി വര്‍ധിപ്പിച്ചു. ഇവര്‍ക്കു സ്ഥലം നല്‍കി പുനരധിവാസ പാക്കേജ് നടപ്പാക്കും.
പ്ലസ് ടു സീറ്റ് കൂട്ടി
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പ്ലസ് ടുവിന് 20 % സീറ്റ് കൂട്ടി. കാലാവധി തീരുന്ന 600ല്‍പ്പരം സ്പെഷല്‍ സ്കൂളുകളുടെ പ്രവര്‍ത്തനം വിദ്യാഭ്യാസ അവകാശ നിയമം പൂര്‍ണമായി നടപ്പാകുന്നതു വരെ തുടരും. 
ആദിവാസികള്‍ക്ക് ഭൂമി
6037 ആദിവാസി കുടുംബങ്ങള്‍ക്ക് വനാവകാശ നിയമപ്രകാരം നേരത്തെ കണ്ടെത്തിയ ഭൂമി നൂറു ദിവസത്തിനകം വിതരണം ചെയ്യുന്ന നടപടി നടന്നുവരുന്നു. ഭൂമി നഷ്ടപ്പെട്ടവരും ഒട്ടും ഭൂമിയില്ലാത്തവരുമായ 943 ആദിവാസി കുടുംബങ്ങള്‍ക്കും ഭാഗികമായി ഭൂമിയുള്ള 1169 കുടുംബങ്ങള്‍ക്കും ആറു മാസത്തിനകം ഭൂമി കണ്ടെത്താന്‍ നടപടി എടുത്തുവരുന്നു. 
പുകയില വില്പന നിയന്ത്രിക്കും
വിദ്യാലയങ്ങളുടെ പരിസരത്ത് പുകയിലയും പുകയില ഉല്പന്നങ്ങളും വില്‍ക്കുന്നതിനെതിരേയുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കും. 
അരി വിഹിതം
ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഓണത്തിന് കിലോഒരു രൂപ നിരക്കില്‍ 25 കിലോ അരി നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തിയാകുന്നു. 
ബംഗ്ലാദേശ് കോളനിക്കാര്‍ക്ക് വീട്
കോഴിക്കോട് ബംഗ്ലാദേശ് കോളനിയില്‍ ദുരിതമനുഭവിക്കുന്ന 340 കുടുംബങ്ങള്‍ക്ക് അവിടെത്തന്നെ 170 ഇരട്ടവീടുകള്‍ പണിത് അടിസ്ഥാനസൗകര്യമൊരുക്കാന്‍ 15 കോടി അനുവദിച്ചു. 
കേന്ദ്ര സിലബസ് സ്കൂള്‍
സംസ്ഥാനത്ത് കൂടുതല്‍ സിബിഎസ്ഇ എെസിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസി നല്‍കാന്‍ തീരുമാനിച്ചു. 
വീട് തകര്‍ന്നാല്‍ ഒരു ലക്ഷം വരെ നഷ്ടപരിഹാരം
കാലവര്‍ഷത്തില്‍ വീട് പൂര്‍ണമായി തകര്‍ന്നവര്‍ക്ക് നല്‍കിവരുന്ന നഷ്ടപരിഹാരം 35,000 രൂപയില്‍ നിന്ന് ഒരു ലക്ഷമാക്കി ഉയര്‍ത്തി. ഇടിമിന്നലേറ്റു മരിച്ചവരുടെയും പാമ്പുകടിയേറ്റു മരിച്ചവരുടെയും കുടുംബത്തിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം. 
പല്ലനകുമരകോടി പാലം
പല്ലന കുമരകോടി പാലത്തിന് തറക്കല്ലിട്ടു. 32. 8 കോടിയാണു ചെലവ്. 
ബാലവേല തടയാന്‍ റെയ്ഡുകള്‍
ബാലഭിക്ഷാടനവും ബാലവേലയും തടയാന്‍ വ്യാപകമായി റെയ്ഡുകള്‍ നടത്താന്‍ തീരുമാനിച്ചു. കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്നതിന് വെബ്സൈറ്റ് ആരംഭിക്കാനും സംസ്ഥാന ബാലാവകാശ കമ്മീഷന്‍ രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. കമ്മീഷന്‍ രൂപീകരിക്കുന്നതോടെ ബാലനീതി നിയമം ശക്തമായി നടപ്പാക്കുന്നതിനും കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സാധിക്കും. 
തെരുവുകുട്ടികളുടെ പിതൃത്വം തെളിയിക്കുന്നതിന് ആവശ്യമായാല്‍ ഡിഎന്‍എ ടെസ്റ്റ് നടത്തും. അവരെ പുനരധിവസിപ്പിക്കുന്നതിന് സമഗ്ര പദ്ധതി നടപ്പാക്കും. കാലാവധി കഴിഞ്ഞ ഏഴ് ജില്ലകളില്‍ പുതിയ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍ രൂപീകരിക്കും. ഇവര്‍ക്ക് കംപ്യൂട്ടറും മറ്റ് സൗകര്യങ്ങളും ലഭ്യമാക്കും. എല്ലാ ജില്ലകളിലും ബാലസംരക്ഷണ യൂണിറ്റുകളും സ്പെഷല്‍ ജുവനൈല്‍ പൊലീസ് യൂണിറ്റുകളും സ്ഥാപിക്കും.

ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി പൈതൃക 
മേഖലയ്ക്ക് 51 കോടി
ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി പൈതൃക മേഖലയുടെ സംരക്ഷണത്തിനും വികസനത്തിനും 51 കോടി രൂപയുടെ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. 
യുനെസ്കോയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ ഒന്നാം ഘട്ട പ്രവര്‍ത്തനത്തിന് 15 കോടി രൂപ അനുവദിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ജവഹര്‍ലാല്‍ നെഹ്റു നഗര നവീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ പദ്ധതിക്ക് കേന്ദ്രസഹായവും ലഭിക്കും. കൊച്ചിന്‍ കോര്‍പറേഷന്നാണു പദ്ധതിയുടെ നടത്തിപ്പിന്റെ ചുമതല.
പദ്ധതിയുടെ പ്രവര്‍ത്തനം ജൂലൈയില്‍ ആരംഭിച്ച് 2013ല്‍ പൂര്‍ത്തിയാക്കും. 500 വര്‍ഷത്തെ പഴക്കമുള്ള ഫോര്‍ട്ട് കൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും പൈതൃക മേഖലകളെ സംരക്ഷിക്കാനും അവയെ വികസിപ്പിച്ചെടുക്കാനുമുള്ള പദ്ധതി നടപ്പാക്കുന്നതോടെ കൊച്ചിയുടെ ടൂറിസം, ഭൗതികസാഹചര്യങ്ങള്‍ ഏറെ മെച്ചപ്പെടും. 
മലബാര്‍ കാന്‍സര്‍ സെന്ററിന് സഹായം
മലബാര്‍ കാന്‍സര്‍ സെന്ററി(എം.സി.സി)ലെ പശ്ചാത്തല സൗകര്യങ്ങള്‍ അടിയന്തരമായി വികസിപ്പിക്കാന്‍ തീരുമാനിച്ചു. നേരത്തെ അനുവദിച്ച 86 തസ്തികകളില്‍ ഉടനെ നിയമനം നടത്തും. ഇതില്‍ 20 തസ്തികകള്‍ ഡോക്ടര്‍മാരുടേതാണ്. എം.സി.സിയിലെ ഡോക്ടര്‍മാരുടെ ശമ്പളം ആര്‍.സി.സിയിലെ ഡോക്ടര്‍മാരുടെ ശമ്പളത്തിനു തുല്യമാക്കും. പുതിയ കെട്ടിടം പണി പൂര്‍ത്തിയാക്കുമ്പോള്‍ ബെഡിന്റെ എണ്ണം 110ല്‍ നിന്ന് 220 ആയി ഉയര്‍ത്തും. ഇതിന് ആനുപാതികമായി കൂടുതല്‍ സ്റ്റാഫിനെ നിയമിക്കും. 
എം.സി.സിയില്‍ ബിഎസ്സി നഴ്സിംഗ് കോളജും കുട്ടികളുടെ കാന്‍സര്‍ വിഭാഗവും തുടങ്ങാന്‍ തീരുമാനിച്ചു. ഇതിന് പ്രത്യേക കെട്ടിടം നിര്‍മിക്കും. 
കേന്ദ്രസര്‍ക്കാരില്‍ നിന്ന് കൂടുതല്‍ ഫണ്ട് ലഭ്യമാക്കാന്‍ ശ്രമം നടത്തും. എം.സി.സിയെ ആര്‍.സി.സിയുടെ പദവിയിലേക്ക് ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തും. മജ്ജമാറ്റിവയ്ക്കല്‍ ചികിത്സ, വിത്തുകോശ ചികിത്സ എന്നീ പദ്ധതികള്‍ തുടരും. റേഡിയേഷന്‍ ചികിത്സയില്‍ ഏറ്റവും ആധുനികമായ ലീനിയര്‍ ആക്സിലറേറ്റര്‍ മെഷീന്‍ സ്ഥാപിക്കും.
സ്നേഹയുടെ വിദ്യാഭ്യസച്ചെലവ്
കിളിരൂര്‍ പീഡനക്കേസില്‍ മരണമടഞ്ഞ ശാരിയുടെ മകള്‍ സ്നേഹയുടെ വിദ്യാഭ്യാസച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു.
മൂന്നാര്‍ ഒഴിപ്പിക്കല്‍
മൂന്നാറില്‍ സര്‍ക്കാരിനു നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിക്കാന്‍ തീരുമാനിച്ചു. ഇതിന് സമവായം ഉണ്ടാക്കാന്‍ 24നു സര്‍വകക്ഷിയോഗം ചേരും. സര്‍ക്കാരിനു നഷ്ടപ്പെട്ടതു റവന്യൂ ഭൂമിയായാലും വനമായാലും മറ്റു വകുപ്പുകളുടെ ഭൂമിയായാലും തിരിച്ചുപിടിക്കും. വര്‍ഷങ്ങളായി കൃഷി ചെയ്യുന്ന കര്‍ഷകരെ ഇതു ബാധിക്കില്ല.
ഫ്ളാറ്റ്, ഷെയര്‍ തട്ടിപ്പുകള്‍
ഫ്ളാറ്റ്, ഷെയര്‍ തട്ടിപ്പുകളുടെ മാര്‍ഗം പരിശോധിച്ച് അതിനുള്ള സാധ്യത പൂര്‍ണമായി ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ നിര്‍ദേശം സമര്‍പ്പിക്കാന്‍ ഡിജിപിയോട് ആവശ്യപ്പെട്ടു.
കാട്ടുപന്നികളില്‍ നിന്ന് കര്‍ഷകര്‍ക്ക് മോചനം
വനത്തിനു സമീപമുള്ള പ്രദേശങ്ങളിലെ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വനംവകുപ്പ് അധികൃതരുടെ അനുമതിയോടെയും നിയമങ്ങള്‍ക്കു വിധേയമായും കൊല്ലുന്നതിനു കര്‍ഷകര്‍ക്ക് അനുമതി. കൊല്ലുന്ന പന്നിയെ മണ്ണെണ്ണയൊഴിച്ചു കത്തിച്ചു കളയണം. ഇറച്ചി ഭക്ഷിക്കാന്‍ ആരെയും അനുവദിക്കില്ല. 
അഴിമതിക്കെതിരെ പോരാട്ടം
അസി.ഗ്രേഡ് നിയമനം
കേരള സര്‍വകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമനത്തിനുള്ള എഴുത്തുപരീക്ഷയുടെ ഉത്തരക്കടലാസ് ഒളിപ്പിക്കുകയോ നശിപ്പിക്കുകയോ ചെയ്തവരെ കണ്ടെത്താനുള്ള അന്വേണം sൈ്രംബ്രാഞ്ചിന്. ഇതു സംബന്ധിച്ച് അന്വേിച്ച ജഡ്ജി എന്‍. സുകുമാരന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിലെ പ്രധാന ശിപാര്‍ശയായിരുന്നു ഇത്. എഴുത്തു പരീക്ഷയുടെ മാര്‍ക്കിന്റെ മൂല്യം കുറച്ചും ഇന്റര്‍വ്യൂവിന്റെ മാര്‍ക്ക് കൂട്ടിയും സ്വന്തക്കാര്‍ക്ക് അസിസ്റ്റന്റ് ഗ്രേഡ് നിയമനം നല്‍കിയെന്നാണ് ആക്ഷേപം.
വിമുക്തഭടന് ഭൂമിദാനം
മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ബന്ധു ടി.കെ. സോമന് കാസര്‍കോഡ് ജില്ലയില്‍ പതിച്ചുനല്‍കിയ ഭൂമി റദ്ദാക്കി. നടപടിയിലെ ക്രമക്കേട് വിജിലന്‍സ് അന്വേിക്കും. ഭൂമി നല്‍കിയതിനെക്കുറിച്ചും വില്‍പനാവകാശം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചതിനെക്കുറിച്ചുമാണ് അന്വേണം. വിമുക്തഭടന്മാര്‍ക്ക് പരമാവധി ഒരേക്കര്‍ ഭൂമിയാണ് നല്‍കാനാകുക എന്നിരിക്കെ സോമന് 2.33 ഏക്കര്‍ പതിച്ചു നല്‍കി, ഭൂമി വില 55000 രൂപയില്‍ കൂടുതലാണെങ്കില്‍ അത് സര്‍ക്കാരിന്റെ പരിഗണനയ്ക്കു വിടണമെന്ന നിര്‍ദേശം പാലിച്ചില്ല, ഇത്തരം ഭൂമി 25 വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന വ്യവസ്ഥ ഇളവുചെയ്തു എന്നിവയാണ് പ്രധാന ആക്ഷേപങ്ങള്‍.
പരിയാരം മെഡിക്കല്‍ കോളജ് ക്രമക്കേടുകള്‍
പരിയാരം മെഡിക്കല്‍ കോളജിനെതിരേ അന്വേണം പ്രഖ്യാപിച്ചു. അഞ്ചുവര്‍ഷത്തെ പ്രവേശന നടപടികള്‍, ഫീസ്, ക്യാപിറ്റേഷന്‍ ഫീസ് പിരിവ്, സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയവയാണ് അന്വേിക്കുന്നത്. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്. ധനകാര്യ സെക്രട്ടറി സഞ്ജയ് ഗാര്‍ഗ്, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ വി. ഗീത, സഹകരണ രജിസ്ട്രാര്‍ കെ.വി. സുരേഷ് ബാബു എന്നിവരാണ് അംഗങ്ങള്‍. 
ഉണ്ണികൃഷ്ണനെതിരെ അന്വേണം
പ്ലാനിംഗ് ബോര്‍ഡ് മെംബറും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വൈസ് ചെയര്‍മാനുമായിരുന്ന പി.വി. ഉണ്ണികൃഷ്ണനെതിരെ വിജിലന്‍സ് അന്വേണത്തിന് ഉത്തരവിട്ടു. പി.സി. ജോര്‍ജ് എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. പഞ്ചായത്ത് കംപ്യൂട്ടര്‍വത്കരണത്തിനു നടത്തിയ അടിയന്തര പര്‍ച്ചേസുകള്‍, ഗാര്‍നര്‍ സോഫ്റ്റ്വെയര്‍ ഇടപാട്, അനര്‍ട്ടിലെ തിരിമറികള്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ നടത്തിയ അഴിമതികള്‍ തുടങ്ങിയവ അന്വേണ പരിധിയില്‍ വരും. 
അരുണ്‍കുമാറിനെതിരെ വിജിലന്‍സ് അന്വേണം
വി.എസ്. അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറിനെതിരെയുള്ള ആരോപണങ്ങള്‍ വിജിലന്‍സ് അന്വേിക്കും. ഇതു സംബന്ധിച്ച് ലോകായുക്തയില്‍ നടന്ന അന്വേണം പിന്‍വലിച്ചു. 11 ആരോപണങ്ങളാണ് അരുണ്‍കുമാറിനെതിരെ ഉന്നയിച്ചിരുന്നത്. ഇതില്‍ ലോട്ടറി ഇടപാട് സിബിഎെ അന്വേിക്കുന്നതിനാല്‍ ബാക്കിയുള്ള 10 ആരോപണങ്ങളെക്കുറിച്ചാണ് അന്വേിക്കുന്നത്. 
എസ്എസ്എ: വിജിലന്‍സ് അന്വേിക്കും
സര്‍വശിക്ഷാ അഭിയാന്‍ ഫണ്ട് ചെലവഴിച്ചതിനെക്കുറിച്ച് വിജിലന്‍സ് അന്വേണം. അഞ്ചു വര്‍ഷത്തെ ഫണ്ടു വിനിയോഗമാണ് വിജിലന്‍സ് പരിശോധനയ്ക്കു വിധേയമാക്കുക. പ്രസിദ്ധീകരണങ്ങള്‍, അധ്യാപക പരിശീലനം എന്നിവ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ അന്വേണ പരിധിയില്‍ വരും.
 
 
 
Read more

OFFICER IN INTELLIGENCE BUREAU (posted by muhammed chittangadan)



çµdw ¦ÍcLø ÎdLÞÜÏJßÈá µàÝßÜáU §aÜß¼XØí ÌcâçùÞÏßW ¥ØßØíxaí æØXd¿W §aÜß¼XØí ²ÞËßØV ÄØíÄßµÏßæÜ 750 ²ÝßÕáµ{ßçÜAí ¥çÉf fÃß‚á.
¥ØßØíxaí æØXd¿W §aÜß¼XØí ²ÞËßØV çd·Áí 2/®µíØßµcâGàÕí ®µíØÞÎßçÈ×X 2011 Îáç~ÈÏÞÃí ÄßøæE¿áMí.
d·âMí Øß çÈÞY ·ØxÁí/çÈÞY ÎßÈßØíxàøßÏW ÄØíÄßµÏÞÃí. ÄÞWAÞÜßµ ²ÝßÕáµ{ÞÃí. ÈàGß µßGÞX ØÞÇcÄ. ³YèÜÈÞÏß ¥çÉfßAâ. ¥çÉf ØbàµøßAáK ¥ÕØÞÈ ÄàÏÄß: ¼âY 22

²ÝßÕí: 750 (¼ÈùWê380, ²ÌßØßê202, ®ØíØßê112, ®Øí¿ßê 56)
çÏÞ·cÄ: ÌßøáÆ¢/ÄJáÜc¢. µ¢ÉcâGVÉøß¼í¾ÞÈ¢ ¥ÍßÜ×ÃàÏ¢. Éøàf ®ÝáÄß ËÜ¢ µÞJßøßAáKÕV ¥çÉfßçAIÄ߈.
dÉÞÏ¢: 27 ÕÏØá µÕßÏøáÄí. ¥çÉfØbàµøßAáK ¥ÕØÞÈ ÄàÏÄß ¥¿ßØíÅÞÈÎÞAß dÉÞÏ¢ µÃAÞAá¢. ÉGßµ¼ÞÄß/ÕV·AÞVAí ¥Fᢠ²ÌßØßAáÎâKᢠÕV×¢ ©ÏVK dÉÞÏÉøßÇßÏßW §{ÕáIí. ÕßÎáµíÄÍ¿XÎÞVAᢠçµdwØVAÞV ¼àÕÈAÞVAᢠ§{ÕáµZ ºGdɵÞø¢.
ÄßøæE¿áMí: ²Ìí¼µí¿àÕí, ÁßØídµßÉíxàÕí øàÄßµ{ßÜáU ÉøàfÏáIÞÕá¢. Éøàf ¼âèÜ 10Èá È¿çKAÞ¢. ¼ÈùW ¥çÕVÈØí, ¼ÈùW çÈÞ{¼í, §¢±ß×í ÜÞ¢ç·b¼í, ùàØÃß¹í, ÎÞJÎÞxßAW ¦ÉíxßxcâÁí ®KßÕæÏ ¥Çßµøß‚á çºÞÆcB{áIÞÕá¢.øÞ¼cæJ 32 çµdwB{ßW Éøàf È¿Já¢. ÄßøáÕÈLÉáøJí ÉøàfÞçµdwÎáIí. çµÞÁí 30. ÌÞ¢±âV(çµÞÁí 05), æºèK(çµÞÁí 09) ®KßÕß¿B{ÞÃí æÄÞG¿áJ Îxá çµdwBZ.
ÖO{¢: 9300ê34800 øâÉ+ çd·Áí çÉ 4200øâÉ.
¥çÉfßçAI ÕßÇ¢:
ww w.mha.nic.in ®K æÕÌíææØxí Îáç~È ³YèÜÈÞÏß ¥çÉfßAâ. ¥çÉfµVAí §æÎÏßW æ®Áß çÕâ. ¥ÁíÎßxí µÞVÁíæÕÌíèØxßW ÜÍßAá¢. ¥ÁíÎßxí µÞVÁí æÕÌíèØxßW ÕKÞÜá¿X ©çÆcÞ·ÞVÅßæÏ §AÞøc¢ §êæÎÏßW/®Øí®¢®Øí Îáç~È ¥ùßÏßAá¢. ¥ÁíÎßxí µÞVÁßWçËÞçGÞÏᢠ²Mᢠ¥ÉíçÜÞÁí æºÏíÄÄßÈá çÖ×¢ dÉßæa¿áJí ÉøàfÞ ØÎÏJáÙÞ¼øÞAâ. ÕßÖÆÕßÕøBZAá æÕÌíææØxßæÜ Õß¼í¾ÞÉÈ¢ µÞÃáµ.nnnn




Read more

ശനിയാഴ്‌ച, ജൂൺ 18, 2011

കേരള ഇലക്ഷന്‍ കമ്മിഷന്‍ വെബ്സൈറ്റ് posted by muhammed chittangadan


Read more

വിദ്യാഭ്യാസ മേഖല: തുറന്ന അവസരമൊരുക്കണം [posted by anwar sadath]

വിദ്യാഭ്യാസ മേഖല: തുറന്ന അവസരമൊരുക്കണം
പുതിയ അധ്യയന വര്‍ഷാരംഭത്തോടെ വിദ്യാഭ്യാസ മേഖല വീണ്ടും സജീവമായിരിക്കുകയാണ്. മനുഷ്യ വിഭവശേഷിയില്‍ ഏറ്റവും മികച്ചതെന്ന് പരക്കെ അംഗീകരിക്കപ്പെട്ട കേരളത്തിന്റെ പുരോഗതിയില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയുന്ന അക്കാദമിക രംഗം കൂടുതല്‍ ചടുലതയോടെയും ദീര്‍ഘവീക്ഷണത്തോടെയും പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭമാണിത്. വര്‍ഷങ്ങളായി പഴഞ്ചൊല്ലുപോലെ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന വരട്ടുവാദങ്ങള്‍ക്ക് വിട നല്‍കി ലോകത്തിന്റെ വര്‍ത്തമാന ചിത്രങ്ങളോട് സംവദിച്ചു കൊണ്ടുള്ള ഒരു വിദ്യാഭ്യാസ സമീപനത്തിലേക്ക് പ്രവേശിക്കേണ്ട അനിവാര്യമായ സാഹചര്യമാണ് ഇപ്പോഴുള്ളത്.
സമീപകാലത്തായി കേരളത്തിലെ വിദ്യാഭ്യാസരംഗത്തുണ്ടായ ജാഗരണം പ്രത്യേകം ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്. പത്ത് വര്‍ഷത്തിനപ്പുറമുള്ള ഒരു അന്തരീക്ഷമല്ല ഈ മേഖലയില്‍ ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. വിദ്യാഭ്യാസത്തിന്റെ കാഴ്ചപ്പാടിലുണ്ടായ മാറ്റം ഈ രംഗത്ത് ഉണ്ടാക്കിയ സജീവത ചെറുതല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഒരു വലിയ ജനസംഖ്യയിലെ വളരെ തുച്ഛമായ ഒരു വിഭാഗത്തിന്റെ തൊഴില്‍ പ്രശ്നമായും രാഷ്ട്രീയ പാര്‍ട്ടികളുടെ പരിശീലന കേന്ദ്രവുമായൊക്കെ ധരിച്ചുവന്നിരുന്ന കലാലയ മേഖലയില്‍ പാടിപ്പതിഞ്ഞു നിന്നിരുന്ന ധാരണകളെ തിരുത്തുന്ന വിധത്തിലുണ്ടായ ചെറിയ നീക്കങ്ങള്‍ക്ക് ഇത്രമേല്‍ മാറ്റമുണ്ടാക്കാനായെങ്കില്‍ ബോധപൂര്‍വ്വവും കാര്യമാത്ര പ്രസക്തവുമായ നീക്കങ്ങളുണ്ടാക്കുന്ന പുരോഗതി അളവറ്റതായിരിക്കുമെന്ന കാര്യം തീര്‍ച്ചയാണ്.
ആവശ്യമായത്ര പഠനസൗകര്യങ്ങളുടെ അഭാവമായിരുന്നു സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല നേരിട്ടിരുന്ന ഗുരുതരമായ പ്രതിസന്ധി. ട്രാക്റ്ററും കമ്പ്യൂട്ടറും കൊയ്ത്തു യന്ത്രവുമൊക്കെ കടന്നുവന്നപ്പോഴുണ്ടായ അതേ മാനസികാവസ്ഥ തന്നെയായിരുന്നു സമീപകാലം വരെ വിദ്യാഭ്യാസ മേഖലയിലുമുണ്ടായിരുന്നത്. നിലവിലുള്ളതിനപ്പുറം ഒരിഞ്ചുപോലും മുന്നോട്ട് പോകാന്‍ അനുവദിക്കില്ലെന്ന സ്വാര്‍ത്ഥപരവും സങ്കുചിതവുമായ നിലപാടുകള്‍ ചിലര്‍ സ്വീകരിച്ചപ്പോള്‍ ചക്കിനുചുറ്റും കറങ്ങുന്ന കാളയെപ്പോലെ വിദ്യാഭ്യാസ രംഗം മാറുകയായിരുന്നു.
അധ്യാപക വിദ്യാര്‍ത്ഥി സമരങ്ങളും അവയുണ്ടാക്കുന്ന രാഷ്ട്രീയ സംഘടിത താല്‍പ്പര്യങ്ങളും ഒരു സുപ്രഭാതത്തില്‍ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന പരിണിത ഫലവും വിദ്യാഭ്യാസ രംഗത്തെ തുറന്ന സാധ്യതയുടെ ഉല്‍പന്നമായുണ്ടാവുന്ന സാമൂഹിക രാഷ്ട്രീയ മാപിനിയിലെ വ്യത്യാസവുമൊക്കെ ദീര്‍ഘ ദൃഷ്ടിയോടെ കണ്ടവരായിരുന്നു വൃത്തത്തിനകത്തുനിന്ന് പുറത്തുചാടാനനുവദിക്കാതെ ഈ മേഖലയുടെ കാവല്‍ക്കാരായി നിന്നത്. സ്കൂളുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിനേര്‍പ്പെടുത്തിയ നിരോധനവും തെരഞ്ഞെടുപ്പിലെ നിയന്ത്രണവും പലരെയും അസ്വസ്ഥരാക്കിയതിന്റെ കാരണവും ഇതുതന്നെയായിരുന്നു.
സര്‍ക്കാര്‍ മേഖലയും എയ്ഡഡ് മേഖലയുമെന്ന രണ്ട് വിഭാഗങ്ങളാക്കി പരസ്പരം ശത്രുതാപരമായ ഒരവസ്ഥയിലേക്ക് എത്തിച്ച നാളുകള്‍ മറക്കാറായിട്ടില്ല. കോടികള്‍ വാരിക്കുട്ടുന്ന വിദ്യാഭ്യാസ മേഖലയിലെ കച്ചവടക്കാരെന്ന മുദ്രയടിച്ച് മാനേജ്മെന്റ് സ്ഥാപനങ്ങള്‍ക്ക് എതിരെ പടയൊരുക്കം നടത്തിയവര്‍ക്ക് നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്കപ്പുറം ചെറിയ വൃത്തത്തിനകത്തെ താല്‍പര്യം സംരക്ഷിക്കണമെന്നതേയുണ്ടായിരുന്നുള്ളൂ.
അതേ സമയം വിദ്യയെന്ന വെളിച്ചത്തിനുവേണ്ടി നെട്ടോട്ടമോടുകയായിരുന്നു കേരളത്തിലെ വിദ്യാര്‍ത്ഥികള്‍. സ്വന്തം നാട്ടില്‍ ലഭ്യമല്ലാത്തത് പുറംനാട്ടില്‍ സുലഭമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ലക്ഷങ്ങളുമായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ അന്യ സംസ്ഥാനങ്ങളിലേക്ക് പഠനത്തിനുവേണ്ടി ചേക്കേറിയത് സ്വന്തം നാടിനെ പഴിച്ചുകൊണ്ടായിരുന്നു.
വൈകിയാണെങ്കിലും സാഹചര്യത്തിന്റെ സമ്മര്‍ദ്ദം നിമിത്തമുണ്ടായ തിരിച്ചറിവാണ് മേല്‍ സൂചിപ്പിച്ച ജാഗരണത്തിന് നിമിത്തമായ സ്വാശ്രയ സ്ഥാപനങ്ങളുടെ കടന്നുവരവിലേക്ക് വഴിതെളിയിച്ചത്. അതേ സമയം അപ്പോഴേക്കും ശതകോടികള്‍ അന്യ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് നമ്മുടെ നാട്ടില്‍ നിന്ന് ഒഴുകിപ്പോയിരുന്നു. അപ്രായോഗികവും കാലാനുസൃതമല്ലാത്ത പഴഞ്ചന്‍ നിലപാടുകള്‍ വെച്ച് പുലര്‍ത്തി കുറേ നല്ല അവസരങ്ങളാണ് നാം വെറുതെ നഷ്ടപ്പെടുത്തിയത്. സ്വാശ്രയ സ്ഥാപനങ്ങളുടെ അതേ ഗണത്തില്‍ വരുന്ന അണ്‍എയ്ഡഡ് മേഖലയോടുള്ള ചിലരുടെ നിലപാടുകള്‍ ഇപ്പോഴും മാറിയിട്ടില്ല. ഒരു കാലത്ത് എയ്ഡഡ് മേഖലയോട് യുദ്ധം പ്രഖ്യാപിച്ചവര്‍ ഇപ്പോള്‍ എയ്ഡഡിനെ കൈവിട്ട് അണ്‍എയ്ഡഡിനെയാണ് പിടികൂടിയിരിക്കുന്നത്. കച്ചവടമെന്ന പഴയ പല്ലവി ആവര്‍ത്തിച്ചുകൊണ്ട് അണ്‍എയ്ഡഡ് മേഖലയെയും മുദ്രയടിക്കാനാണ് ചില കോണുകളില്‍ നിന്നുള്ള ശ്രമങ്ങള്‍.
സര്‍ക്കാറിന് ഒരു രൂപയുടെ പോലും സാമ്പത്തിക ബാധ്യത വരാതെ പ്രവര്‍ത്തിക്കുന്നവയാണ് അണ്‍എയ്ഡഡ് സ്ഥാപനങ്ങള്‍. കോടിക്കണക്കിന് രൂപ മുടക്കി നടത്തുന്ന ഇത്തരം സ്ഥാപനങ്ങളില്‍ ബഹുഭൂരിഭാഗവും ധര്‍മ്മ സ്ഥാപനങ്ങളാണ്. ആവശ്യമായ സ്ഥലത്ത് പൊതു വിദ്യാലയങ്ങള്‍ ലഭ്യമാവാതെ വന്നപ്പോള്‍ സ്വയം താല്‍പര്യമെടുത്ത് സ്ഥാപിക്കപ്പെട്ട ഇത്തരം വിദ്യാലയങ്ങള്‍ പൂര്‍ണ്ണമായും സര്‍ക്കാറിന്റെ സിലബസും വ്യവസ്ഥകളും പാലിച്ചുകൊണ്ട് തന്നെയാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് എന്നിരിക്കെ, അണ്‍ എയ്ഡഡിനെതിരേയുള്ള യുദ്ധ പ്രഖ്യാപനത്തിന്റെ കാരണം മനസ്സിലാവുന്നില്ല. ഒന്നിച്ചിരുന്ന് പഠിക്കാനുള്ള അവസരങ്ങള്‍ ഇത്തരം വിദ്യാലയങ്ങള്‍ ഇല്ലാതാക്കുന്നുവെന്ന വിമര്‍ശനം വസ്തുതാപരമല്ല. പൊതു വിദ്യാലയങ്ങളെ പോലെതന്നെ എല്ലാ വിഭാഗം വിദ്യാര്‍ത്ഥികളും മതപരമോ ജാതിപരമോ ഉള്ള വ്യത്യാസമില്ലാതെയാണ് എല്ലാ സ്ഥാപനങ്ങളിലും ഒന്നിച്ചിരുന്ന് പഠിക്കുന്നത്. ഉപരിപഠന സൗകര്യത്തിന്റെ കാര്യത്തില്‍ ഇന്ന് കൂടുതലായി അവലംബിക്കപ്പെടുന്നത് ജാതിമത സംഘടനകള്‍ എന്ന് ആക്ഷേപിക്കുന്നവര്‍ നടത്തുന്ന സ്ഥാപനങ്ങളെയാണ്. പൊതു വിദ്യാലയത്തില്‍ മാത്രമേ ഒന്നിച്ചിരുന്ന് പഠിക്കാന്‍ സൗകര്യമുള്ളൂ എന്ന് വാദിക്കുന്നവര്‍ ഉപരിപഠന കാര്യത്തില്‍ ഈ വാദം ഉന്നയിക്കാത്തതിന്റെ യുക്തി ദുരൂഹമാണ്.
സ്വന്തം മക്കള്‍ എവിടെ പഠിക്കണമെന്നും എന്തു പഠിക്കണമെന്നും തീരുമാനിക്കാനുള്ള അവകാശത്തില്‍ മറ്റുള്ളവര്‍ കൈ കടത്തുന്നത് ഭൂഷണമല്ല. നാടും നാട്ടുകാരും എല്ലാ മേഖലയിലും സ്വയം പര്യാപ്തരാവുന്നത് എല്ലാവരുടേയും സ്വപ്നമാണ്. വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാറിന്റെ മുതല്‍ മുടക്ക് എത്രത്തോളം കുറയുന്നുവോ ആ പണം വികസന കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുമെന്നത് വിസ്മരിക്കപ്പെടരുത്.
വിദ്യാഭ്യാസം സമൂഹത്തിന്റെ അടിസ്ഥാനപരമായ ജീവല്‍ പ്രശ്നമാണ്. സങ്കുചിത നിലപാടുകള്‍ ഈ മേഖലയെ സ്വാധീനിക്കാനവസരമുണ്ടായിക്കൂടാ. ഏതാനും പേരുടെ തൊഴില്‍ പ്രശ്നമെന്ന തലത്തിലേക്ക് ഈ വിഷയം ചുരുക്കപ്പെടുന്നത് ദൗര്‍ഭാഗ്യകരവും നാടിന്റെ പുരോഗതിക്ക് തടസ്സം സൃഷ്ടിക്കുന്നതുമാണ്. വിജ്ഞാനത്തിന് അതിര്‍ത്തിയില്ലാത്തതുപോലെതന്നെ അത് സ്വായത്തമാക്കാനുള്ള അവസരങ്ങളും തുറന്നതാവണം. അതേ സമയം രാജ്യത്തിന്റെ വ്യവസ്ഥകളും നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം.


Read more

PSC notification (posted by muhammed chittangadan)

Read more

BRIEF DETAILS OF MALAPPURAM DISTRICT(posted by muhammed chittangadan)

Malappuram District

   With Nilgiris in the east and the Arabian Sea in the west, Malappuram district presents a treat to the eye. Rich and evergreen forests, ravines, hills and dales, rivers and brookes, sandy surfs and palm fringed coasts, festive mood of the gayful Oonapatt - the district preserves the cultural wealth of the good old days. It has in store, a hoary past with Zamorin's rule, Mamankam festival, Vellattiri�s revenge and the resultant Chaver Pada (suicidal squad), the British rule and indiscriminate oppression of the masses in connivance with exploiting landlords, the National and the Khilapthat movement, the Malabar

rebellion and the such.
  The land of great poets and writers, political and religious leaders, this district has carved a place of it�s own in the history of Kerala. The Kings of Valluvanad, the Zamorins, the Kings of Perumpadappu Swarupam and the Kings of Vettathunadu, were the early rulers. The Portuguese, Mysore sultans and the Britishers had their sway over this place, partly or wholly. But the unique social and cultural heritage is preserved. 
BARE FACTS
DistrictMalappuram
Area (in Sq.km)3550
Population3,629,640
Males1,759,479
Females1,870,161
Sex ratio : Females/10001063
Density of Population1022
Per Capita Income (in Rs)13782
Literacy rate88.61%; Male 91.46%; Female 85..96%
Coastal line in km.70
Water bodied area in ha.4,994
Forest area in ha.103417
Assembly Constituencies1. Manjeri
2. Kondotti 
3. Thiruoorangadi   
4. Malappuram
5. Thanoor
6. Perinthalmanna
7. Ponnani
8. Manakada
9. Thirur
10. Vandoor
11. Nilamboor
12. Kuttippuram
RELIGION DATA 2001 CENSUS
ReligionPersonsPresentage
Hindus105741829.1664
Muslims248457668.5311
Christians806502.2245
Buddhists3870.0107
Jains680.0019
Sikhs2210.0061
Others560.0015
Religion not stated20950.0578
Taluks
Head Quarters
No. of Villages
NilamboorNilamboor
19
EranadManjeri
31
PerinthalmannaPerinthalmanna
24
ThirurThirur
30
PonnaniPonnani
11
ThiroorangadiThiroorangadi
18
WEATHER
Monthly rainfall (m.m)
MonthJanFebMarAprMayJunJulAugSepOctNovDec
Rainfall13.24.10.776.081.3591.9319.3442.6247.9275.358.880.4
Live stock Population (1996 Census)
Cattle
Buffaloes
Goats
Sheeps
Pigs
244225
23271
209968
630
716
Major Agricultural Products
Products
Area under cultivation (ha.)
Production in tonne
Rice2893648137
Pepper78171016
Cashewnut105964342
Tapioca8790231116
Coconut102872634 million
Arecanut1429214170
Rubber2800829907
(Source : Farm Guide 2000)
Local Self Government
District Panchayats
1
Block Panchayats
14
Grama Panchayats
94
Educational Institutions
Schools
Schools
Govt.
Private Aided
Private Unaided
Total
L P School  348        480             8        836
U P School  110        225           14        349
High School    82         76           30        188
Higher Secondary Schools   36         38             6          80
Vocational H.S.S.   24           2           -          26
Arts and Science Colleges
Government
Private
Unaided
3
9
Professional Colleges
Type of Institutions
Number
Agri.Engg. & Technology
1
Engineering College
1
Ayurveda College
1
Poly Technics
4
Training College
1
IHRDE Centre
1
I.T.I.
1
I.T.C.
5
T.T.I.
5
Health (Hospitals)
Allopathy
Ayurveda
Homeopathy
        Hospitals
123
11
2
        Beds
2183
220
50
Industries and Infrastructure
No. of registered working factories987No. of SSI Units1015
Roads (Distribution of P W D Roads (in kms) as on 01.04.2000
State HighwaysMajor Districts RoadsOther Districts Roads
Village Roads
Total
273.867
1209.630
198.143
144.940
1826.586
Vehicles registered and its classification
Goods VehiclesBusesCarsTaxisJeepsAuto RickshawTwo WheelersOthersTotal
1583061671643111463773729150489042752138434
Communication
No. of Post Offices
No. of Telephone Exchanges
432
63
GENERAL FEATURES
Amalgamating the distant and backward areas of the erstwhile Kozhikode, Perintalmanna and Ponnani taluks of Palakkad, Malappuram district was formed on the 16th June 1969. The Nilgiris (blue hills) of Tamil Nadu in the east and the Arabian sea in the west, provide natural boundaries. In the north, it is bounded by Kozhikode and Wyanad and in the south, by Palakkad and Thrissur districts. The district has a geographical area of 3550 Sq. Kms.
TOPOGRAPHY AND CLIMATE
The location of Malappuram district is 75 to 77 east longitude and 10 to 12 north latitude, in the geographical map. Like most of the other districts of the state. Malappuram too consists of three natural divisions; lowland, midland and highland. The low land stretches along the sea coast, the midland in the centre and the highland region towards the east and north eastern parts. The topography of the district is highly undulating; starting from the hill tops covered with thick forests on the east along the Nilgiris, it gradually slopes down to the valleys and the small hills , before finally ending on the sandy flat of luxuriant coconut groves in the west.
The district has more or less the same climatic conditions prevalent elsewhere the state, viz. Dry season from December to February, hot season from March to May, the Southwest Monsoon from June to September and the North East Monsoon from October to November. The South West Monsoon is usually very heavy and nearly 75% of the annual rains is received during this season. The climate is generally hot and humid; the range of temperature varying between 30° C and 20° C. The average annual rainfall is 2900 mm.
RIVERS
Four important rivers of Kerala, flow through Malappuram district. They are, Chaliyar (Beypore river), Kadalundipuzha, Bharathapuzha and Tirurpuzha. Chaliyar has a length of 169 kms. and originates from Illambalieri hills in Tamilnadu. Important tributaries of this river are Chalipuzha, Punnapuzha, Pandiyar, Karimpuzha, Cherupuzha and Vadapurampuzha. Chaliyar traverses through Nilambur, Mampad, Edavanna, Areekade, Vazhakkad and flows into the sea at Beypore in Kozhikode district. Kadalundipuzha is formed by the confluence of two rivers, the Olipuzha and Veliyar. Olipuzha originates form Cherakomban hill and Veliyar from Erattakomban hill. They flow by the wild of Silent Valley and traverse through Ernad and Valluvanad regions, before flowing into the sea at Kadlundi Nagaram. It passes through places like Melattur, Pandikkad, Malappuram, Pankkad, Parappur, Kooriyad and Tirurangadi. Kadalundipuzha has a circuit course of 130 kms. Bharathapuzha the Second longest river in Kerala, flows by the southern border of the district and drains into the sea at Ponnani. Its main tributary, Thoothapuzha, originates form the Silent Valley, flow through Thootha, Elamkulam, Pulamanthole and joins the main river at Pallippuram. After a course in Palakkad and Thrissur districts, the Bharathapuzha again enters Malappuram district at Tiruvegapura and from Kuttippuram onwards, the river belongs entirely to Malappuram. Tirurpuzha, 48 km. long, originates from Athavanad hills in Tirur town and flows south west, parallel to the sea, until it joins the Bharathapuzha near Ponnani port.
Of these rivers, only Chaliyar is perennial; all others get dried up in summer and hence Malappuram district is prone to draught. In Tirur and Ponnani taluks, kayals (backwaters) like Biyyamp, Veliyancode, Manur, Kodinhi etc offer fishing and navigation facilities.
FLORA AND FAUNA
The district has a total forest area of 1,03,417 hectares, i.e.,28.47% of total geographical area. The major forest area is concentrated in Nilambur and Wandoor blocks and Melattur in the Western ghats. Of the forests, 80% is deciduous and the rest is evergreen. Teak ,rosewood, venteak, choropin, mahogoni, etc. are the important trees. Other varieties like kulamavu and villapine are used in the plywood industry. Bamboo is extensively grown in all parts of the forest. The district has also several man made plantations, mainly of teak. A mammoth effort under the Nilgiri Biosphere Project is underway to protect and regenerate the natural forests. Afforestation is also being done under the Wasteland Development Programme.
Elephants, deers, tigers, blue monkeys, dears, boars, rabbits etc. are found in the forests along with a variety of birds and reptiles. Forests are the main source of raw material for a number of wood-based industrial units. Besides timber, firewood and green manure, forest produces like honey, medicinal herbs, spices etc. are collected. Minor forest produces are collected by the tribals. A Girijan Society functions for ensuring fair prices for collected items and for arranging supply of essential commodities to the tribal families. Bamboo for pulp factories is mainly supplied form Nilambur forests. The forests are protected by two forest divisions-Nilambur North and Nilambur South. The social forestry division promotes planting of trees outside forest lands, for protecting the forests.
POPULATION
According to the 2001 Census, the district has a population of 3629640.  Of the total population 1759479 are males and 11870161 are females, forming a ratio of 1063 females for every 1000 males,the state ratio being 1058 females for 1000 males. The density of population is 1022 per Sq. Kms. Which is higher than the state average (819 per Sq. Kms.). Literacy as per 2001 census is put at 88.61%.  Subsequently, Malappuram District was declared 100% literate along with other districts of the state; made possible by in intensive state wide literacy drive.
ADMINISTRATIVE UNITS
Headquarters of the administration is at Malappuram, with Collectorate and main offices in the civil station, established in the erstwhile headquarters of the Territorial Army. The district has two revenue divisions with headquarters at Perinthalmanna and Tirur.  There are 6 taluks, namely Ernad (headquarters at Manjeri), Perinthalmanna, Tirur, Ponnani, Nilambur and Tirurangadi (headquarters at Parappanangadi). The taluks of Nilambur and Tirurangadi and the revenue division of Tirur, were formed recently.
 
Read more

വ്യാഴാഴ്‌ച, ജൂൺ 16, 2011

പഠിക്കാം ഇനി കൂളായി.....ഹൈസ്കൂള്‍ വിഷയങ്ങള്‍ ഐ. ടി യിലൂടെ

Read more

ചൊവ്വാഴ്ച, ജൂൺ 14, 2011

ബംഗാള്‍ മുസ്്ലിംകള്‍ എന്തുകൊണ്ട് മാറിച്ചിന്തിച്ചു( posted by- muhammed chittangadan)

ബംഗാള്‍ മുസ്്ലിംകള്‍ എന്തുകൊണ്ട് മാറിച്ചിന്തിച്ചു
പശ്ചിമ ബംഗാളിലെ പൊതുജനം രാഷ്ട്രീയ പ്രബുദ്ധത കൈവരിച്ചിരിക്കുന്നു.
അടിച്ചേല്‍പ്പിക്കപ്പെടുന്ന ഏത്്് നേതാവിനേയും ഇരുകൈയും നീട്ടി
സ്വീകരിക്കാനും ഒരു പാര്‍ട്ടിയുടെ വോട്ടുബാങ്കുകളായി അധഃപതിക്കാനും ഇനി
തങ്ങളെ കിട്ടില്ലെന്ന് വംഗനാട്ടുകാര്‍ പ്രഖ്യാപനം നടത്തുന്നതായിരുന്നു
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്.
ആനുകൂല്യങ്ങള്‍ പാര്‍ട്ടി അംഗങ്ങളിലും അനുഭാവികളിലും മാത്രമെത്തുന്ന
സംവിധാനമാണ് ഇടതുപക്ഷ മുന്നണി ബംഗാളില്‍ സൃഷ്ടിച്ചത്. ക്രമാതീതമായ
അഴിമതിയും തനിധാര്‍ഷ്ട്യവും കൊണ്ടുനടന്ന ഭരണകര്‍ത്താക്കള്‍ പാര്‍ട്ടി
പിണിയാളുകളെ സമൃദ്ധിയുടെ സംഘമാക്കി. വിഖ്യാത മാധ്യമ പ്രവര്‍ത്തകന്‍ എം.ജെ
അക്ബറിന്റെ വാക്കുകളില്‍ പറഞ്ഞാല്‍: ''കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 34
വര്‍ഷത്തെ ഏകപക്ഷീയ തുടര്‍ ഭരണം ജനങ്ങളെ പാര്‍ട്ടി ഹിതത്തിന്റെ
പണിക്കോപ്പുകളാക്കിയിരിക്കുന്നു.
പാരിതോഷികവും ദണ്ഡനവുമൊക്കെ പാര്‍ട്ടി ദക്ഷിണ. പ്രവര്‍ത്തകരും
അല്ലാതെയുമായി പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവരുടെ എണ്ണംകൂട്ടുന്ന
ആള്‍പിടിയന്മാര്‍ എല്ലാവിധ ആശീര്‍വാദങ്ങളും അനുഭവിച്ചു. മറ്റുള്ളവര്‍
പാര്‍ട്ടിപൊലീസ് കൂട്ടുകെട്ടില്‍ പിറന്ന പരുക്കന്‍ അധികാരത്തിന്റെ
ഇരകളായി. വളര്‍ച്ച നിയന്ത്രിക്കുന്നത്് സമാന്തര ഉദ്യോഗസ്ഥവൃന്ദങ്ങളായതോടെ
സര്‍ക്കാരും പ്രമാണികളും സാധാരണക്കാര്‍ക്ക് തൊഴിലവസരങ്ങള്‍
ഏറെയൊന്നുമുണ്ടായിരുന്നില്ല. 'നമ്മളും' 'അവരും' എന്ന രണ്ടു
ചേരിയുണ്ടായപ്പോള്‍ 'അവര്‍ക്ക്' ഇടതു ഭരണം ഒന്നും ബാക്കിവെച്ചില്ല.
പാപ്പരത്തം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന അന്തരീക്ഷവുമായി
പൊരുത്തപ്പെടണമായിരുന്നു 'അവര്‍ക്ക്'. ബംഗാള്‍
മുങ്ങിക്കൊണ്ടിരുന്നപ്പോഴും പാര്‍ട്ടി ജലപ്പരപ്പിലവശേഷിച്ചു.''
അടിക്കടി കൂമ്പാരമായിക്കൊണ്ടിരുന്ന സംസ്ഥാനത്തിന്റെ കടബാധ്യത രണ്ടു ലക്ഷം
കോടിയിലെത്തി നില്‍ക്കുകയാണ്. ഇടതുഭരണം അധികാരത്തിലെത്തിയ
1977ലുണ്ടായിരുന്നതിനേക്കാള്‍ 18 മടങ്ങ് ഇരട്ടിയായിരുന്നു ഇത് (11,403
കോടിയാണ് കോണ്‍ഗ്രസ് ഗവണ്‍മെന്റിന്റെ കാലത്തുണ്ടായിരുന്ന കടബാധ്യത).
വിലക്കയറ്റത്തേയും കവച്ചുവെയ്ക്കുന്നതായിരുന്നു കടബാധ്യതാ നിരക്കിലെ
വളര്‍ച്ച. നികുതി പിരിക്കുന്നത് അപര്യാപ്തവും അപൂര്‍ണവുമായതോടെ ബംഗാളിനെ
ചതുപ്പില്‍ വീഴ്ത്തി ഇടതു ഭരണകൂടം. ആദ്യ നാലു മാസത്തെ വോട്ട് ഓണ്‍
അക്കൗണ്ടിലെ വരുമാനക്കമ്മി 8,386 കോടി രൂപയായിരുന്നു.
എന്നാല്‍ സി.പി.എമ്മിന്റെ 'മഹത്തായ' പതനം സമരാസക്ത തൊഴില്‍യൂണിയനുകള്‍
വഴി ബംഗാളിലെ വ്യവസായമേഖല തകര്‍ത്തു കളഞ്ഞു എന്നതായിരുന്നു. ഒരുകാലത്ത്
ഇന്ത്യയുടെ വ്യവസായ കേന്ദ്രമായിരുന്ന നാടിന്റെ ഇന്നത്തെ അവസ്ഥ
പരിതാപകരമാണ്. വ്യാമോഹികളല്ലാത്ത ബംഗാളിലെ സാധാരണക്കാര്‍
സ്വപ്നങ്ങളിലേക്കുള്ള യാത്രയില്‍ സി.പി.എമ്മിനെ കൈയൊഴിഞ്ഞതെന്തു
കൊണ്ടെന്നുള്ള ചോദ്യത്തിന്, സമുന്ധമായ കാര്‍ഷിക മേഖലയെ സജീവമായ
വ്യവസായമാക്കി മാറ്റുന്നതില്‍ സി.പി.എമ്മിനു പറ്റിയ പരാജയം എന്നാണ്
മറുപടി. തൊഴിലവസരങ്ങള്‍ ഗവണ്‍മെന്റിലും പഞ്ചായത്ത് ജോലികളിലുമൊതുങ്ങി.
ഇതാകട്ടെ മിക്കതും പാര്‍ട്ടി കേഡര്‍മാര്‍ക്കിടയിലാണ് ദാനം
ചെയ്യപ്പെട്ടത്.
ബംഗാളില്‍ കമ്യൂണിസ്റ്റുകാരെ അധികാരത്തില്‍ നിന്നിറക്കി മമതയെ അവിടെ
ഇരുത്തിയതിലും കേരളത്തിന്റെ തെരുവുകളില്‍ നിന്ന് ചെങ്കൊടി
എടുത്തുകളഞ്ഞതിലും മുസ്്ലിം സമുദായത്തിന്റെ പങ്ക് വ്യക്തമാണ്. ബംഗാളിലും
കേരളത്തിലും മുസ്്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഉയര്‍ന്ന പോളിംഗാണ്
രേഖപ്പെടുത്തിയത്. പോളിംഗ് ബൂത്തുകളില്‍ ശിരോവസ്ത്രം ധരിച്ച സ്ത്രീകള്‍
ഭര്‍ത്താക്കന്മാരോടൊപ്പം നീണ്ട നിരയില്‍ നില്‍ക്കുന്നത് ഇക്കഴിഞ്ഞ
നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാഴ്ചയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട തുടര്‍
ഭരണത്തിന് സി.പി.എമ്മിന് ഉറച്ച മുസ്്ലിം വോട്ടുകളുടെ
പിന്‍ബലമുണ്ടായിരുന്നു. എന്നാല്‍ മുസ്്ലിം വോട്ടുകള്‍ ഗതിമാറിയപ്പോള്‍
മാനംകെട്ട തോല്‍വിയും പശ്ചിമ ബംഗാളില്‍ 34 വര്‍ഷം നീണ്ട ഭരണത്തിന്റെ
(ദുര്‍ഭരണം എന്നാണ്് പറയേണ്ടത്) അന്ത്യവുമാണ് ഇടതിനെ കാത്തിരുന്നത്.
കമ്യൂണിസ്റ്റ് ഭരണത്തിനെതിരെ മുസ്്ലിം വിരോധം മുളപൊട്ടുന്നത് 2006ലെ
രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിന്നാണ്. 'മതേതര'ഭരണം
എന്നു കൊണ്ടാടപ്പെട്ട പശ്ചിമ ബംഗാളില്‍ മുസ്ലിംകളുടെ ജീവിത നിലവാരം
സാമൂഹികമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഗുജറാത്തടക്കമുള്ള
ഇന്ത്യയിലെ പിന്നോക്ക സംസ്ഥാനങ്ങളിലെ മുസ്ലിംകളുടേതിനേക്കാള്‍
താഴെയായിരുന്നു. എന്നുമാത്രമല്ല ബംഗാളിലെ പട്ടിക ജാതി, പട്ടിക
വര്‍ഗത്തേക്കാള്‍ താഴേ തട്ടിലായിരുന്നു ബംഗാള്‍ മുസ്്ലിംകള്‍ എന്ന്
സച്ചാര്‍ കമ്മിറ്റി കണ്ടെത്തി. തങ്ങള്‍ കേവലം വോട്ടുബാങ്കുകള്‍
മാത്രമാണെന്നും ഭരണാധികാരികളില്‍ നിന്നു ലഭിക്കുന്നത്
കപടവാഗ്ദാനങ്ങളാണെന്നും തിരിച്ചറിഞ്ഞതോടെ അവരെ അധികാരത്തില്‍ നിന്നു
പുറംതള്ളാന്‍ മുസ്ലിംകള്‍ തീരുമാനിക്കുകയായിരുന്നു. 2007ലെ പഞ്ചായത്ത്
തെരഞ്ഞെടുപ്പില്‍ തുടക്കമിട്ട ഈ നയംമാറ്റം 2009 ലോക്സഭാ തെരഞ്ഞെടുപ്പിലും
2010 മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുകയും ഒടുവില്‍ 2011ലെ
നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ അടിവേരറുക്കുന്നതിലേക്ക്
ചെന്നെത്തുകയും ചെയ്തു.
പശ്ചിമ ബംഗാളിലെ 42 ലോക്സഭാ എം.പിമാരില്‍ ആറു പേര്‍ മാത്രമാണ് മുസ്ലിം
എം.പിമാര്‍. (കോണ്‍ഗ്രസില്‍ നിന്ന്് 3, തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് 2,
സി.പി.എമ്മില്‍ നിന്ന് ഒന്ന്). സംസ്ഥാനത്തെ 15 രാജ്യസഭാ എം.പിമാരില്‍
മുസ്്ലിംകളുള്ളത് മൂന്നുപേര്‍. എന്നിരുന്നാലും നിയമ സഭാ
തെരഞ്ഞെടുപ്പുകളില്‍ ഈ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായി.
എം.എല്‍.എമാര്‍ 59ആയി. സമുദായത്തിന്റെ പ്രശ്നങ്ങള്‍ നിയമ സഭയില്‍
അവതരിപ്പിക്കാന്‍ ഉപകരിക്കുന്നതായിരുന്നു ഇത്.
അതേസമയം മുങ്ങിക്കൊണ്ടിരിക്കുന്ന സി.പി.എം ഭരണക്കപ്പല്‍
താങ്ങിനിര്‍ത്താന്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ ഒരു അവസാന
ശ്രമം നടത്തിനോക്കാതിരുന്നില്ല. മറ്റുപിന്നാക്ക വിഭാഗത്തിലെ
മുസ്്ലിംകള്‍ക്ക് ഗവണ്‍മെന്റ് ഉദ്യോഗങ്ങളില്‍ 10 ശതമാനം സംവരണം
ഏര്‍പ്പെടുത്താമെന്നായിരുന്നു ഭട്ടാചാര്യയുടെ വാഗ്ദാനം. എന്നാല്‍ 34
വര്‍ഷത്തെ അനുഭവത്തിന്റെ കടല്‍ മുന്നിലുണ്ടായിരുന്ന മുസ്്ലിംകളില്‍
വിശ്വാസം ജനിപ്പിക്കാന്‍ ആ പ്രഖ്യാപനത്തിനു കഴിഞ്ഞില്ല.
രജാര്‍ഹട്ട്, ദേഗംഗ, സിംഗൂര്‍, നന്ദിഗ്രാം എന്നിവിടങ്ങളില്‍ ക്രമാതീതമായി
നടന്ന അനധികൃത ഭൂമി കൈയേറ്റം ബംഗാളി മുസ്്ലിംകളില്‍
തിരിച്ചറിവുണ്ടാക്കുന്നതായിരുന്നു. മുസ്്ലിം കര്‍ഷകര്‍ തിങ്ങിപ്പാര്‍ത്ത
പ്രദേശങ്ങള്‍ പിടിച്ചെടുക്കുക എന്ന ലക്ഷ്യം വച്ചാണ് കമ്യൂണിസ്റ്റുകാര്‍
തങ്ങളുടെ പദ്ധതികള്‍ പുനരാവിഷ്കരിച്ചത്. ഭരണ കക്ഷികളുടെ പുതിയ നീക്കം
തങ്ങളെ അപകടത്തിലാക്കുമെന്ന് 70 ശതമാനം ജനങ്ങളും കര്‍ഷകരായിട്ടുള്ള
സമുദായം മനസ്സിലാക്കി. അവകാശ സംരക്ഷണത്തിനിറങ്ങിയ കര്‍ഷകര്‍ക്കു നേരെ
നന്ദിഗ്രാമില്‍ പൊലീസ് വെടിയുതിര്‍ത്തതോടെ കമ്യൂണിസത്തിന്റെ
ശവപ്പെട്ടിയില്‍ അവസാന ആണിയും അടിക്കപ്പെടുമെന്ന്
ഉറപ്പായിക്കഴിഞ്ഞിരുന്നു. എെ.ടി അധ്യാപകനായ രിസ്വാനു നൂര്‍ പൊലീസിന്റെ
പങ്കോടെ വധിക്കപ്പെടുകയും തുടര്‍ന്ന് കമ്യൂണിസ്റ്റ്
പാര്‍ട്ടിയില്‍പ്പെട്ട ഉര്‍ദു സംസാരിക്കുന്ന കൊല്‍ക്കത്ത
മുസ്ലിംകളിലേക്ക് പൊലീസ് കമ്മീഷണര്‍ പ്രസൂണ്‍ ചാറ്റര്‍ജി ശ്രദ്ധ
തിരിച്ചുവിടുകയും ചെയ്തപ്പോള്‍ സംസ്ഥാന ഭരണകൂടത്തില്‍ നിന്ന്
മുസ്ലിംകള്‍ക്കനുകൂലമായി ഒരു ശബ്ദമുയര്‍ന്നില്ലെന്നത് ശ്രദ്ധനേടി.
തസ്ലീമ നസ്റിന്‍ എപ്പിസോഡും അവര്‍ക്ക് സി.പി.എം വര്‍ഷങ്ങളോളം അഭയം
നല്‍കിയതും കൊല്‍ക്കത്ത മുസ്ലിംകളുടെ പ്രതിഷേധത്തിന് ഇടവരുത്തിയിരുന്നു.
കൊല്‍ക്കത്ത നഗരപരിസരത്ത്് ന്യൂനപക്ഷ സമുദായത്തിന് ആധിപത്യമുള്ള
താന്റിബഗാനില്‍ സി.പി.എം പാര്‍ട്ടി ഓഫീസ് കത്തിക്കുന്നതിലേക്കു പോലും ഇതു
വളര്‍ന്നു.
ഉര്‍ദുവിന് രണ്ടാം ഭാഷാ പദവി നല്‍കാന്‍ മുഖ്യമന്ത്രി ഭട്ടാചാര്യക്കും
ന്യൂനപക്ഷ മന്ത്രി അബ്ദുല്‍ സത്താറിനും നിരന്തരമായി നിവേദനങ്ങള്‍
നല്‍കിയിട്ടും അവഗണിക്കപ്പെട്ടത് മുസ്്ലിംകളുടെ സാംസ്കാരിക
വ്യക്തിത്വത്തിനേറ്റ ആഘാതമായിരുന്നു. തങ്ങളുടെ അതിജീവനത്തിനും സംസ്കാര
സംരക്ഷണത്തിനും കമ്യൂണിസ്റ്റ് സര്‍ക്കാരിനെ അധികാര ഭ്രഷ്ടരാക്കണമെന്ന്
ഉര്‍ദു സംസാരിക്കുന്ന കൊല്‍ക്കത്താ മുസ്ലിംകള്‍ മനസ്സിലാക്കി.
വഖഫ് വിഭജന സമയത്ത് കിഴക്കന്‍ പാകിസ്താനിലേക്ക് (ഇപ്പോള്‍ ബംഗ്ലാദേശ്)
മുസ്്ലിംകള്‍ കൂട്ടമായി പലായനം ചെയ്തിരുന്നെങ്കിലും പശ്ചിമ ബംഗാളില്‍
മുസ്്ലിം ജനസംഖ്യ ഇപ്പോഴും വളരെ വലുതാണ്. ആയിരക്കണക്കിന് മുസ്്ലിം
കുടുംബങ്ങള്‍ കിഴക്കന്‍ പാകിസ്താനിലേക്ക് കുടിയേറിയപ്പോള്‍ ചിലര്‍
നാട്ടിലെ സ്വത്ത് വില്‍ക്കാനാണ് തീരുമാനിച്ചത്. മറ്റുള്ളവര്‍ അവയെ വഖഫ്
സ്വത്തായി പ്രഖ്യാപിച്ചു. ബ്രിട്ടീഷ് രാജിന്റെ കാലത്ത് കേന്ദ്രത്തിലും
സംസ്ഥാനത്തും വഖഫ് ബോര്‍ഡ് സംവിധാനം നിലനില്‍ക്കുന്നുണ്ടായിരുന്നു.
എന്നാല്‍ ബംഗാളില്‍ വഖഫ് മുതലുകളില്‍ വലിയ ക്രമക്കേടുകള്‍ നടന്നു.
മുസ്്ലിം സമുദായത്തിന്റെ വികസനത്തിനായുള്ള വഖഫ് സി.പി.എം ഭരണകാലത്ത്
സ്വകാര്യ വ്യക്തികള്‍ക്ക് വ്യവഹാരം ചെയ്യപ്പെട്ടു. ഈ അഴിമതിയുടെ
കണക്കുകള്‍ പരിശോധിച്ചാല്‍ ലക്ഷക്കണക്കിന് കോടികള്‍ ഉണ്ടെന്നു കാണാം.
ഹാജി മുഹമ്മദ് മുഹ്്സിന്‍ തന്റെ എല്ലാ സമ്പത്തും വഖഫ് സ്വത്തിലേക്ക്
സംഭാവന നല്‍കിയിരുന്നു. എന്നാല്‍ വഖഫ് സ്വത്തിന്റെ രക്ഷാധികാരികളും
അവരുടെ സി.പി.എം യജമാനന്മാരും ചേര്‍ന്നുണ്ടാക്കിയ അഴിമതി സഖ്യം അതില്‍
വലിയ കുറവുവരുത്തുകയുണ്ടായി. 200 വര്‍ഷത്തിന്റെ ചരിത്രം പേറുന്ന
പ്രസിദ്ധമായ ഹൂഗ്ലി മുഹ്്സിന്‍ മദ്റസയുടെ നില അതീവ ദയനീയമാണിന്ന്.
മുസ്്ലിം തീര്‍ത്ഥാടന കേന്ദ്രമായ ഹൂഗ്ലി ഇമാംബാര ഏതു നിമിഷവും തകരാമെന്ന
നിലയിലാണ്. രോഗികള്‍ കിടക്കാന്‍ ഭയക്കും വിധമായിട്ടുണ്ട് ഇവിടുത്തെ
മുഹ്്സി ഹോസ്്പിറ്റല്‍. മുസ്്ലിം സമുദായത്തിന്റെ ഉദ്ധാരണത്തിനായി ഹാജി
മുഹ്്സിന്‍ സാഹിബ് ഒഴിച്ചിട്ട കോടിക്കണക്കിന് രൂപ എവിടെപ്പോയെന്ന് ഒരു
കണക്കുമില്ല.
കമ്യൂണിസ്റ്റ് മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയുടെ
മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ കാര്യ മന്ത്രി അബ്ദുല്‍
സത്താറും മക്തബുകളിലെ (സാധാരണയായി പള്ളികള്‍ കേന്ദ്രീകരിച്ച് നടക്കുന്നു)
അധ്യാപകര്‍ക്ക് വേതനം നല്‍കാമെന്നേറ്റിരുന്നു. അപേക്ഷ നല്‍കാനായി
അവരേിച്ച നൂറുകണക്കിന് ഫോമുകള്‍ പൂരിപ്പിച്ചു നല്‍കിയെങ്കിലും കള്ള
വാഗ്ദാനങ്ങള്‍ നിശബ്ദം കുഴിച്ചുമൂടപ്പെടുകയാണുണ്ടായത്.
ആയിരക്കണക്കിന് പള്ളികളിലെ ഇമാമുകളുടെ വേതനം പാദസേവാപരമാണ് (ശരാശരി 500
മുതല്‍ 1000 വരെ). വൃന്ദാ കാരാട്ടിനെ പോലുള്ള സി.പി.എം കേന്ദ്ര
നേതൃത്വത്തിലുള്ളവര്‍ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നെങ്കിലും (പള്ളി
ഇമാമുകളുടെ ശമ്പളം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ന്യൂഡല്‍ഹിയില്‍
അവര്‍ സമരം നയിക്കുക വരെ ചെയ്തു) സി.പി.എം ഭരിക്കുന്ന പശ്ചിമ ബംഗാളില്‍
അതിനു വേണ്ട പ്രായോഗിക ചുവടുകളൊന്നും നടപ്പാക്കപ്പെട്ടില്ല. വഖഫ്
ബോര്‍ഡുകളുടെ ഭരണ നിര്‍വഹണത്തിലും നികുതി പിരിക്കുന്നതിലും കൃത്യത
കാണിച്ചിരുന്നെങ്കില്‍ പള്ളി ഇമാമുകള്‍ക്ക് മെച്ചപ്പെട്ട വേതനം
നല്‍കാനാകുമായിരുന്നു.
വെസ്റ്റ് ബംഗാള്‍ മൈനോറിറ്റി ഡവലപ്മെന്റ് ആന്റ് ഫിനാന്‍സ് കോപറേഷനില്‍
നിന്ന് വായ്പ ലഭിക്കാന്‍ 'ഗ്വാറന്റോര്‍' ആവശ്യമാണെന്ന് വ്യവസ്ഥ വന്നതോടെ
ചെറുകിട ബിസിനസുകള്‍ ആരംഭിക്കാന്‍ വലിയ വിഭാഗം വരുന്ന പാവപ്പെട്ട
മുസ്്ലിം കുടുംബങ്ങള്‍ക്ക് കഴിയാതായതാണ് മറ്റൊരു തിരിച്ചടി.
34 വര്‍ഷത്തെ ഭരണത്തിനിടെ മുസ്്ലിം സമുദായത്തെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള
സി.പി.എമ്മിന്റെ നിശ്ചയദാര്‍ഢ്യമില്ലായ്മയും താല്‍പര്യമില്ലായ്മയും ആ
സമുദായത്തെ സാമ്പത്തിക, വിദ്യാഭ്യാസ, സാമൂഹിക മേഖലകളില്‍ ഒന്നിനും
കൊള്ളാത്തവരാക്കി മാറ്റിയെന്ന് രജീന്ദര്‍ സച്ചാറിന്റെ സച്ചാര്‍
റിപ്പോര്‍ട്ടില്‍ പറയുന്നു. നീണ്ട കാലയളവിലെ ഇടതു ദുര്‍ഭരണം ഒരു
സമുദായത്തിന്റെ നട്ടെല്ലൊടിച്ചിരിക്കുകയാണ്. പശ്ചിമ ബംഗാളിന്റെ 'ദീദി'
മമതാ ബാനര്‍ജി നയിക്കുന്ന 'മാ, മാതീ, മാനുഷ്' സര്‍ക്കാര്‍
അഗാധഗര്‍ത്തങ്ങളില്‍ നിന്ന് ഈ സമുദായത്തെ തിരിച്ചുകൊണ്ടുവരുമെന്ന്
പ്രതീക്ഷിക്കാം.
Read more

ശനിയാഴ്‌ച, ജൂൺ 11, 2011

വിവിധ സ്കോളര്‍ഷിപ്പുകള്‍ കാത്തിരിക്കുന്നു

പ്രത്യേകം താല്‍പര്യമെടുക്കുന്ന ചില കോളജുകളിലും സ്കൂളുകളിലും ഒഴികെ കൃത്യസമയത്ത് സ്കോളര്‍ഷിപ്പുകളെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് ലഭിക്കാത്തത് കൊണ്ട് അര്‍ഹരായ പല കുട്ടികള്‍ക്കും സ്കോളര്‍ഷിപ്പുകള്‍ ലഭിക്കാറില്ല. കോളജിയേറ്റ് എഡ്യുക്കേഷന്റെ ംംം. റരലരെവീഹമൃവെശു.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റില്‍ ഇത് സംബന്ധമായ വിശദ വിവരങ്ങളുണ്ട്. സ്കോളര്‍ഷിപ്പുകളും ബാങ്ക് മുഖേന വിതരണം ചെയ്യുന്നതുകൊണ്ട് കുട്ടിയുടെ പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിലോ മറ്റ് ദേശസാല്‍കൃത ബാങ്കുകളിലോ സീറോ ബാലന്‍സ് അക്കൗണ്ട് തുടങ്ങി, പാസ്ബുക്കിന്റെ ഒന്നാം പേജിന്റെ അറ്റസ്റ്റ് ചെയ്ത കോപ്പിയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്.

സെന്‍ട്രല്‍ സെക്ടര്‍
സ്കോളര്‍ഷിപ്പ്
കേന്ദ്ര സര്‍ക്കാറിന്റെ മാനവ വിഭവശേഷി വകുപ്പിന്റെ കീഴില്‍ പ്ലസ്ടു പരീക്ഷയില്‍ 80 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സെന്‍ട്രല്‍ സെക്ടര്‍ സ്കോളര്‍ഷിപ്പിന് ജൂണ്‍ജൂലൈ മാസങ്ങളില്‍ അപേക്ഷ ക്ഷണിക്കും. നാലര ലക്ഷം രൂപയില്‍ കുറവ് രക്ഷിതാവിന് വാര്‍ഷിക വരുമാനമുള്ള ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകള്‍ ഓണ്‍ലൈനായി ംംം.റരലരെവീഹമൃവെശു. സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റിലാണ് നല്‍കേണ്ടത്. ഓണ്‍ലൈനായി അപേക്ഷ നല്‍കിയതിന്റെ പ്രിന്റ്ഔട്ട്, രക്ഷിതാവിന്റെ വരുമാനം തെളിയിക്കുന്ന നോട്ടറി അറ്റസ്റ്റ് ചെയ്ത വരുമാന അഫിഡവിറ്റ്, എസ്.എസ്.എല്‍.സിപ്ലസ്ടു മാര്‍ക്ക് ലിസ്റ്റ്, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം സ്ഥാപന മേധാവികള്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷം പതിനായിരം രൂപയും പ്രസ്തുത വിദ്യാര്‍ത്ഥികള്‍ക്ക് പി.ജി.ക്ക് പ്രവേശനം ലഭിച്ചാല്‍ വര്‍ഷം ഇരുപതിനായിരം രൂപയും ലഭിക്കും. മുന്‍വര്‍ഷത്തെ പരീക്ഷകളില്‍ 50 ശതമാനം മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് മാത്രമേ തുടര്‍ വര്‍ഷങ്ങളില്‍ സ്കോളര്‍ഷിപ്പ് പുതുക്കാന്‍ സാധിക്കുകയുള്ളൂ.
പോസ്റ്റ് മെട്രിക്
സ്കോളര്‍ഷിപ്പ്
കേന്ദ്ര സര്‍ക്കാറിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ മുസ്ലിം/ക്രിസ്ത്യന്‍ വിഭാഗത്തില്‍പെടുന്ന പ്ലസ്ടു, ഡിഗ്രി, പി.ജി., എം.ഫില്‍, പി.എച്ച്.ഡി കോഴ്സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പിന് ജൂണ്‍ജൂലൈ മാസങ്ങളില്‍ അപേക്ഷ ക്ഷണിക്കും. രണ്ട് ലക്ഷം രൂപയില്‍ കുറവ് രക്ഷിതാവിന് വാര്‍ഷിക വരുമാനവും വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കുമുള്ള ഒന്നാം വര്‍ഷ ഡിഗ്രി, പി.ജി, എം.ഫില്‍, പി.എച്ച്.ഡി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഓണ്‍ലൈനായി ംംം.റരലരെവീഹമൃവെശു. സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റിലാണ് നല്‍കേണ്ടത്. ഓണ്‍ലൈനായി അപേക്ഷ നല്‍കിയതിന്റെ പ്രിന്റ്ഔട്ട്, ഒറിജിനല്‍ വരുമാന സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ അറ്റസ്റ്റ് ചെയ്ത കോപ്പി (അല്ലെങ്കില്‍ 10 രൂപയുടെ മുദ്ര പേപ്പറിലുള്ള രക്ഷിതാവിന്റെ അഫിഡവിറ്റ്), കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് (അല്ലെങ്കില്‍ 10 രൂപയുടെ മുദ്രപ്പേപ്പറിലുള്ള രക്ഷിതാവിന്റെ അഫിഡവിറ്റ്), നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ അറ്റസ്റ്റ് ചെയ്ത കോപ്പി എന്നിവ സഹിതം സ്ഥാപന മേധാവികള്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. മറ്റ് സ്കോളര്‍ഷിപ്പുകളെ അപേക്ഷിച്ച് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് നല്‍കുന്നതുകൊണ്ട് അപേക്ഷ നല്‍കിയ ഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്കും സ്കോളര്‍ഷിപ്പ് ലഭിച്ച് വരുന്നുണ്ട്. പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് കൂടാതെ വര്‍ഷം 1400 രൂപയും ഡിഗ്രി, പി.ജി. വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് കൂടാതെ വര്‍ഷം 1850 രൂപയും ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്നവര്‍ക്ക് വര്‍ഷം 3350 രൂപയും ലഭിക്കും. എം.ഫില്‍, പി.എച്ച്.ഡി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് കൂടാതെ വര്‍ഷം 3300 രൂപയും ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്നവര്‍ക്ക് വര്‍ഷം 5100 രൂപയും ലഭിക്കും. മുന്‍വര്‍ഷത്തെ പരീക്ഷകളില്‍ 50 ശതമാനം മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് മാത്രമേ തുടര്‍ വര്‍ഷങ്ങളില്‍ സ്കോളര്‍ഷിപ്പ് പുതുക്കാന്‍ സാധിക്കുകയുള്ളൂ.
മുസ്ലിം ഗേള്‍സ്
സ്കോളര്‍ഷിപ്പ്
ഒന്നാം വര്‍ഷ ഡിഗ്രി, പി.ജി കോഴ്സുകള്‍ക്കും പ്രൊഫഷണല്‍ കോഴ്സുകള്‍ക്കും ഗവണ്‍മെന്റ്/ എയ്ഡഡ് കോളജുകളിലും സ്വാശ്രയ കോളജുകളില്‍ ഗവണ്‍മെന്റ് അലോട്ട്മെന്റ് മെമോ പ്രകാരം അഡ്മിഷന്‍ ലഭിച്ച് പഠിക്കുന്ന മുസ്ലിം പെണ്‍കുട്ടികള്‍ക്ക് കേരള സര്‍ക്കാര്‍ നല്‍കുന്ന സ്കോളര്‍ഷിപ്പിനും (ഡിഗ്രി 3000 രൂപ, പി.ജി. 4000 രൂപവര്‍ഷം) ഹോസ്റ്റല്‍ സ്റ്റൈപ്പന്റിനും (10000 രൂപ വര്‍ഷം) ജൂണ്‍ ജൂലൈ മാസങ്ങളില്‍ അപേക്ഷ ക്ഷണിക്കും. രണ്ടര ലക്ഷം രൂപയില്‍ കുറവ് രക്ഷിതാവിന് വാര്‍ഷിക വരുമാനവും കഴിഞ്ഞ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കുമുള്ള മുസ്ലിം പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകള്‍ഓണ്‍ലൈനായി ംംം. റരലരെവീഹമൃവെശു.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റിലാണ് നല്‍കേണ്ടത്. ഓണ്‍ലൈനായി അപേക്ഷ നല്‍കിയതിന്റെ പ്രിന്റ്ഔട്ട്, ഓറിജിനല്‍ വരുമാന സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ അറ്റസ്റ്റ് ചെയ്ത കോപ്പി, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ ഗസറ്റഡ് ഓഫീസര്‍ അറ്റസ്റ്റ് ചെയ്ത കോപ്പി എന്നിവ സഹിതം സ്ഥാപന മേധാവികള്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ വാര്‍ഡനില്‍ നിന്ന് വാങ്ങിയ ഹോസ്റ്റല്‍ ഇന്‍മേറ്റ് സര്‍ട്ടിഫിക്കറ്റ് കൂടി അപേക്ഷയോടൊപ്പം നല്‍കേണ്ടതാണ്. മുന്‍വര്‍ഷത്തെ പരീക്ഷകളില്‍ 45 ശതമാനം മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് മാത്രമേ തുടര്‍ വര്‍ഷങ്ങളില്‍ സ്കോളര്‍ഷിപ്പ് പുതുക്കാന്‍ സാധിക്കുകയുള്ളൂ.
സുവര്‍ണ്ണ ജൂബിലി മെരിറ്റ്
സ്കോളര്‍ഷിപ്പ്
ഒന്നാം വര്‍ഷ ഡിഗ്രി, പി.ജി കോഴ്സുകള്‍ക്കു ഗവണ്‍മെന്റ്/എയ്ഡഡ് കോളജുകളില്‍ പഠിക്കുന്ന ബി.പി.എല്‍ കുടുംബത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കേരള സര്‍ക്കാര്‍ നല്‍കുന്ന സുവര്‍ണ്ണ ജൂബിലി മെരിറ്റ് സ്കോളര്‍ഷിപ്പിന് ജൂണ്‍ജൂലൈ മാസങ്ങളില്‍ അപേക്ഷ ക്ഷണിക്കും. വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഓണ്‍ലൈനായി ംംം.റരലരെവീഹമൃവെശു.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റിലാണ് നല്‍കേണ്ടത്. ഓണ്‍ലൈനായി അപേക്ഷ നല്‍കിയതിന്റെ പ്രിന്റ്ഔട്ട്, എസ്.എസ്.എല്‍.സിപ്ലസ്ടു മാര്‍ക്ക് ലിസ്റ്റ്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അറ്റസ്റ്റ് ചെയ്ത കോപ്പി, പഞ്ചായത്തില്‍നിന്ന് ലഭിക്കുന്ന ബി.പി.എല്‍. സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം സ്ഥാപന മേധാവികള്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. സ്കോളര്‍ഷിപ്പിന് അര്‍ഹരാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 10000 രൂപ വീതം ലഭിക്കും.
ഹയര്‍ എഡ്യുക്കേഷന്‍
സ്കോളര്‍ഷിപ്പ്
ഒന്നാം വര്‍ഷ കോഴ്സുകള്‍ക്ക് ഗവണ്‍മെന്റ്/ എയ്ഡഡ് കോളജുകളില്‍ പഠിക്കുന്ന മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ 1000 ഹയര്‍ എഡ്യൂക്കേഷന്‍ സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നു. ജൂണ്‍ ജൂലൈ മാസങ്ങളില്‍ അപേക്ഷ ക്ഷണിക്കും. സയന്‍സ് വിഷയങ്ങളില്‍ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനവും മറ്റ് വിഷയങ്ങള്‍ക്ക് 45 ശതമാനവും മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകള്‍ ഓണ്‍ലൈനായി ംംം. സവെലര.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റിലാണ് നല്‍കേണ്ടത്. ഓണ്‍ലൈനായി അപേക്ഷ നല്‍കിയതിന്റെ പ്രിന്റ്ഔട്ട്, എസ്.എസ്.എല്‍.സിപ്ലസ്ടു മാര്‍ക്ക് ലിസ്റ്റ്, ബാങ്ക് പാസ് ബുക്കിന്റെ ഒന്നാം പേജ് എന്നിവയുടെ അറ്റസ്റ്റ് ചെയ്ത കോപ്പി, ബി.പി.എല്‍. വിഭാഗത്തില്‍ പെടുന്നവര്‍ പഞ്ചായത്തില്‍നിന്ന് ലഭിക്കുന്ന ബി.പി.എല്‍. സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അറ്റസ്റ്റ് ചെയ്ത കോപ്പി സഹിതം സ്ഥാപന മേധാവികള്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. സ്കോളര്‍ഷിപ്പിന് അര്‍ഹരാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാം വര്‍ഷം 12000 രൂപയും രണ്ടാം വര്‍ഷം 18000 രൂപയും മൂന്നാം വര്‍ഷം 24000 രൂപയും ലഭിക്കുന്നതാണ്. ഡിഗ്രി തലത്തില്‍ സ്കോളര്‍ഷിപ്പ് ലഭിച്ച കുട്ടി പി.ജി. തലത്തില്‍ തുടര്‍ പഠനം നടത്തുകയാണെങ്കില്‍ ഒന്നാം വര്‍ഷം 40000 രൂപയും രണ്ടാം വര്‍ഷം 60000 രൂപയും ലഭിക്കുന്നതാണ്.
പ്രീമെട്രിക്
സ്കോളര്‍ഷിപ്പ്
കേന്ദ്ര സര്‍ക്കാറിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ മുസ്ലിം/ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെടുന്ന ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു കഴിഞ്ഞു. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് (സര്‍ക്കാര്‍ അംഗീകാരമുള്ള), അഫിലിയേഷനുള്ള സി.ബി.എസ്.സി/ എെ.സി.എസ്.സി. എന്നീ സ്കൂളുകളില്‍ പഠിക്കുന്ന രക്ഷിതാവിന് ഒരു ലക്ഷം രൂപയില്‍ കുറവ് വാര്‍ഷിക വരുമാനവും കഴിഞ്ഞ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഒന്നാം തരത്തിലെ കുട്ടികള്‍ക്ക് മാര്‍ക്ക് ബാധകമല്ല.
അപേക്ഷയും കൂടുതല്‍ വിവരങ്ങളും ംംം.ശsേരവീീഹ.ഴീ്.ശി, ംംം.ലറൗരമശേീി.സലൃമഹമ.ഴീ്.ശി എന്നി വെബ്സൈറ്റുകളില്‍ ലഭിക്കും. അപേക്ഷ കുട്ടിയുടെ മതം, രക്ഷിതാവിന്റെ വാര്‍ഷിക വരുമാനം എന്നിവ തെളിയിക്കുന്നതിന് 10 രൂപയുടെ മുദ്രപേപ്പറിലുള്ള രക്ഷിതാവിന്റെ അഫിഡവിറ്റ് (രണ്ടും കൂടി ഒരു മുദ്രപത്രം മതി) എന്നിവ സഹിതം കുട്ടി പഠിക്കുന്ന സ്കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് ജൂണ്‍ 30ന് മുമ്പ് സമര്‍പ്പിക്കേണ്ടതാണ്. കേന്ദ്ര ഗവണ്‍മെന്റ്കേരളത്തിന്റെ ക്വാട്ട വര്‍ദ്ധിപ്പിച്ചത് കൊണ്ട് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പ്രീമെട്രിക് സ്കോളര്‍ഷിപ്പ് ലഭിക്കാന്‍ സാധ്യതയുണ്ട്. മുന്‍വര്‍ഷത്തെ പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് ലഭിച്ചവര്‍ക്ക് മാത്രമേ ഈ വര്‍ഷം സ്കോളര്‍ഷിപ്പ് പുതുക്കാന്‍ സാധിക്കുകയുള്ളൂ. പരമാവധി വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിക്കാന്‍ സ്കൂള്‍ പി.ടി.എ. കമ്മിറ്റികളും അദ്ധ്യാപകരും രക്ഷിതാക്കളേയും വിദ്യാര്‍ത്ഥികളേയും ബോധവാന്മാരാക്കേണ്ടതുണ്ട്.

Posted By: Muhammed Chittangadan
Read more